ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, October 30, 2010

ചുരുട്ടി ബാഗിലിട്ടു നടക്കാം ടി.വി.സ്‌ക്രീനുകള്‍




ലാപ്്‌ടോപ്പില്‍ വീഡിയോയോ സിനിമയോ കാണുമ്പോള്‍ ഇത്തിരികൂടി വലുതായി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പലരും ചിന്തിക്കാറുണ്ട്. സിനിമ വലിയ സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹമാണ് ആളുകളെ തിയേറ്ററിലെത്തിക്കുന്നത്. വീഡിയോ വലിയ സ്‌ക്രീനില്‍ കാണുകയെന്നത് ഇനിയൊരു പ്രശ്‌നമാകില്ലെന്ന്, ഇലക്ട്രോണിക്‌സ് ഭീമനായ സോണി പറയുന്നു. സ്‌ക്രീനിന്റെ വലിപ്പം നിങ്ങല്ക്ക്ി തന്നെ നിശ്ചയിക്കാം! മാത്രമല്ല, സ്‌ക്രീനുകള്‍ ചുരുട്ടി ബാഗിലിട്ട് നടക്കുകയുമാകാം.

കാര്യം പിടികിട്ടിയോ. വിശദീകരിക്കാം. പല ഇലക്ട്രോണിക് മള്ട്ടി മീഡിയ ഉപകരണങ്ങളുടെയും വലിപ്പം നിശ്ചയിക്കുന്നത് അവയുടെ സ്‌ക്രീനാണ്. ചുരുട്ടി ബാഗിലിട്ട് നടക്കാവുന്ന സ്‌ക്രീന്‍ എന്നു പറഞ്ഞാല്‍, ഉപകരണങ്ങളുടെ വലിപ്പം പ്രശ്‌നമേ അല്ലാതാകുമെന്ന് സാരം.

സ്‌ക്രീനുകള്‍ ചുരുട്ടി മടക്കി പേപ്പര്‍ റോളുപോലെ കൊണ്ടുനടക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറുകയാണ്. ആവശ്യം വരുമ്പോള്‍ നിവര്ത്തി ചാര്‌്ട് പേപ്പര്‍ തൂക്കുന്നതുപോലെ ചുമരില്‍ തൂക്കിയിട്ട് സിനിമ കാണാം ആവശ്യം കഴിഞ്ഞാല്‍ വീണ്ടും മടക്കിവെക്കാം. അതുപോലെ ലാപ്‌ടോപ്പിനെ ചുരുട്ടിയെടുത്ത് ബാഗിലോ തോളിലോ തൂക്കിയിടാം (Rolltop). സംഗതി ഹിറ്റാകുമെന്ന് ഉറപ്പ്.

സോണി ഈ ആശയം യാഥാര്ത്ഥ്യകമാക്കുകയാണ്. മടക്കാവുന്ന ഡിസ്‌പ്ലേ സ്്ക്രീന്‍ (OLED Diplay) എന്ന ആശയം 2007ല്‍ തന്നെ അവര്‍ പ്രാവര്ത്തിലകമാക്കിയെങ്കിലും പൂര്ണാകര്ഥആത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, അതില്നിംന്ന് വിത്യസ്തമായി ഇപ്പോള്‍ ഒരു പെന്സി്ലിനു ചുറ്റും ചുരുട്ടിയെടുക്കാവുന്ന പേപ്പര്‍ റോളുപോലുള്ള സ്‌ക്രീന്‍ നിര്മ്മി ക്കുന്നതില്‍ സോണി വിജയിച്ചിരിക്കുന്നു.

ഇലക്‌ട്രോണിക്‌സ് രംഗത്ത് കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധ്യതയുള്ളതാണ് ഈ മുന്നേറ്റം. വെറും 0.3 മില്ലീമീറ്റര്‍ മാത്രം കനവും 4.5 ഇഞ്ച് വീതിയുമുള്ള സ്‌ക്രീന്‍ നിര്മിതക്കുന്നതില്‍ സോണി വിജയിച്ചു. ഇതിനായി പുതിയൊരിനം ഓര്ഗാളനിക് അര്ധ്ചാലകമാണ് (peri Xanthenoxanthene-PXX) സോണി ഉപയോഗിച്ചത്. ഏതു കാലാവസ്ഥയിലും തടസ്സമില്ലാതെ പ്രവര്ത്തി ക്കുന്നതാണ് പുതിയ പി.എക്‌സ്.എക്‌സ്. ഡിസ്‌പ്ലേ.

മാത്രമല്ല 'ഇന്റഗ്രേറ്റഡ് ഫ്ഌക്‌സിബിള്‍ ഗേറ്റ്്-ഡ്രൈവര്‍ സര്ക്യൂ്ട്ട്' ഉപയോഗിക്കുന്ന ആദ്യത്തെ 'ഫ്് ളക്‌സിബിള്‍ ഓര്ഗാ്നിക് തിന്‍ ഫിലിം ട്രാന്സികസ്റ്റര്‍' (OTFT) കൂടിയാണ് പുതിയ ഡിസ്‌പ്ലേ. നിലവിലുള്ള ഐ.സി. ചിപ്പുകള്ക്ക് പകരം ഉപയോഗിക്കുന്നതാണ് ഫ്് ളക്‌സിബിള്‍ സര്ക്യൂേട്ട്. വൈദ്യുതിയുടെ ഉപയോഗത്തിലും ലാഭമുണ്ടാക്കുന്നതാണ് പുതിയ സങ്കേതം.

ആയിരത്തിലധികം പ്രാവശ്യം ചുരുട്ടുകയും നിവര്ത്തു കയും ചെയ്യാന്‍ പറ്റുന്നതാണ് പുതിയ ഡിസ്‌പ്ലെ സ്‌ക്രീന്‍. 167 ലക്ഷം നിറങ്ങളിലും 160 ഗുണം 120 റസല്യൂഷനിലും ചിത്രങ്ങളും വീഡിയോയും ഇതില്‍ കാണാന്‍ സാധിക്കുമെന്ന് സോണി അവകാശപ്പെടുന്നു.




http://www.youtube.com/watch?v=s4c2KnBKXu4&feature=player_embedded

Thursday, October 28, 2010

ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗം മുതല് മനുഷ്യ മനസ്സുവരെ അറിഞ്ഞുകൊണ്ട് പരസ്യം തയ്യാറാക്കുന്നു



ആഗ്രഹങ്ങളെ പരുമിതപ്പെടുത്തി ഉള്ളതുകൊണ്ട് ഓണം പോലെ സമാധാനത്തോടെ ജനങ്ങളെ ജീവിക്കനനുവതിക്കുകയല്ല പരസ്യത്തിന്റെ ലക്ഷ്യം .മറിച്ച് അനാവശ്യവസ്തുക്കള് പോലും തനിക്ക്ഒഴ്ച്ചുകുടന് പറ്റാത്തഒന്ന്നാണ് എന്ന് തെറ്റിധരിപ്പിച്ചു ഉപഭോഗസംസ്ക്കാരത്തിന്റെ ഭാഗമാക്കി ജനങ്ങളെ "ഹിപ്നോട്ടിക് " അവസ്ഥയില് എത്തിക്കുന്നിടതാണ് പരസ്യത്തിന്റെ വിജയം . ലക്ഷ്യവും അതുതന്നെ .
ലക്ഷ്യം പൂര്ത്തികരിക്കാന് ഞാന് നിങ്ങളെ സഹായിക്കാം എന്റെ ഫ്രീ ലാന്സ് ഏജന്സി വഴി.
ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗം മുതല് മനുഷ്യ മനസ്സുവരെ അറിഞ്ഞുകൊണ്ട് പരസ്യം തയ്യാറാക്കുന്നു. ...... കുടുതല് വിവരങ്ങള്ക്ക് :: 9895 34 56 16

ഇന്റര്‍നെറ്റിലെ കൊച്ചുവര്‍ത്തമാനങ്ങളും ചുരുക്കെഴുത്തുകളുടെ ഉപയോഗവും

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റവുമാദ്യം ഉപയോഗിക്കാന്‍ പഠിക്കുന്ന രണ്ടു കാര്യങ്ങളാണ് ഇ-മെയിലും ചാറ്റിങ്ങും. ഇതു രണ്ടും മാറ്റി വച്ചുകൊണ്ടു ഇന്റര്‍നെറ്റിനെക്കുറിച്ചു ചിന്തിക്കുക സാധ്യമല്ല താനും. കൂടുതല്‍ ഇന്ററാക്ടീവായ ഇടപെടലുകള്‍ നടത്തണമെങ്കില്‍ ഏറ്റവും നല്ലത് ചാറ്റ് തന്നെയാണ്. ചാറ്റ് ഉപയോഗിക്കുന്നവര്‍ പലപ്പോഴും അഭിമുഖീകരിക്കാറുള്ള ഒരു പ്രശ്നം സംസാരിക്കുന്ന അതേ വേഗതയില്‍ ടൈപ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ്.

ഇതു പൂര്‍ണമായും മറി കടക്കാന്‍ സാധ്യമല്ലെങ്കിലും നിങ്ങള്‍ ടൈപ് ചെയ്യുന്നതിന്റെ അളവ് ഒരു പരിധി വരെ കുറക്കാന്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തിലുള്ള ചുരുക്കെഴുത്തുകള്‍ ഉപയോഗിക്കാവുന്നതാണ്. സംഭാഷണത്തില്‍ പൊതുവായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഉപചാര വാക്കുകള്‍ക്കും ശൈലികള്‍ക്കും ഇന്റര്‍നെറ്റില്‍ ചുരുക്കെഴുത്തുകളുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ള കുറച്ചെണ്ണം ഇവിടെ പരിചയപ്പെടുത്തുന്നു.

അസാപ് ( ASAP - As Early As Possible ) - ആസ് ഏളി ആസ് പോസിബ്ള്‍ - എത്രയും പെട്ടന്ന്.
എടിഎം (ATM - At The Moment ) - അറ്റ് ദ മൊമെന്റ് - നിലവില്‍ /ഈ നിമിഷം/ഈ അവസ്ഥയില്‍/
എഎഫ്എഐകെ ( AFAIK - As Far As I Know ) - ആസ് ഫാര്‍ ആസ് ഐ നോ - എനിക്കറിയാവുന്നിടത്തോളം
എഎഫ്എഐസി ( AFAIC - As Far As I am Concerned ) - ആസ് ഫാര്‍ ആസ് ഐ ആം കണ്‍സേണ്‍ട് - എന്നെ സംബന്ധിച്ചിടത്തോളം
എഎഫ്എഐആര്‍. ( AFAIR - As Far As I Remember ) - ആസ് ഫാര്‍ ആസ് ഐ റിമെംബര്‍ - എന്റെ ഓര്‍മയില്‍ / എനിക്കു ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം
എ.കെ.എ - ( AKA - Also Know As ) - ആള്‍സോ നോണ്‍ ആസ് - ഈ പേരിലും അറിയപ്പെടുന്നു
എഎഎംഓഎഫ് ( AAMOF - As A Matter Of Fact ) - ആസ് എ മാറ്റര്‍ ഓഫ് ഫാക്റ്റ് - യഥാര്‍ഥത്തില്‍ / വാസ്തവം പറയുകയാണെങ്കില്‍.
ബി.ടി.ഡബ്ള്യു. ( BTW - By The Way ) - ബൈ ദ വേ
ബിആര്‍ബി (BRB - Be Right Back) - ബി റൈറ്റ് ബാക്ക് - ഇപ്പൊ വരാം
സിയാ (CYA - See You Again ) - സീ യൂ എഗൈന്‍ - വീണ്ടും കാണാം
സീയൂ ( CU - See You ) - കാണാം
എഫ്.വൈ.ഐ. ( FYI - For Your Information ) - ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍ - താങ്കളുടെ അറിവിലേക്ക്
ഐഎംഓ ( IMO - In My Opinion ) - ഇന്‍ മൈ ഒപ്പീനിയന്‍ - എന്റെ അഭിപ്രായത്തില്‍
ഐഎംഎഛ്ഓ ( IMHO - In My Humble Opinion ) - ഇന്‍ മൈ ഹംബ്ള്‍ ഒപ്പിനിയന്‍ - എന്റെ വിനീതമായ അഭിപ്രായത്തില്‍.
ഐഐആസി - ( IIRC - If I Remember Correctly ) - ഈഫ് ഐ റിമെംബര്‍ കറക്റ്റ്ലി - എന്റെ ഓര്‍മ ശരി ആണെങ്കില്‍
ലോള്‍ ( LOL - Laugh Out Loud ) - ലാഫ് ഔട് ലൗഡ്ലി - പൊട്ടിച്ചിരിക്കുന്നു എന്നു സൂചിപ്പിക്കാന്‍ വേണ്ടി.
എന്‍ എം ( NM - Never Mind ) - നെവെര്‍ മൈന്‍ഡ് - അതു കാര്യമാക്കണ്ട.
ഓഎംജി ( OMG - Oh My God ) - ഓ മൈ ഗോഡ് - എന്റെ ദൈവമേ
പിഒവി ( POV - Point Of View ) - പോയിന്റ് ഓഫ് വ്യൂ - കാഴ്ചപ്പാട്
ടിടിവൈഎല്‍ ( TTYL - Talk To You Later ) - ടോക് ടു യൂ ലേറ്റര്‍ - പിന്നീടു സംസാരിക്കാം
ടിഎഛ്എക്സ് ( THX - Thanks ) - താങ്ക്സ് - നന്ദി
ടിഐഎ ( TII - Thanks In Advance ) - താങ്ക്സ് ഇന്‍ അഡ്വാന്‍സ് - നന്ദി മുന്‍കൂര്‍ ആയി രേഖപ്പെടുത്തുന്നു
ടിഎം - ( TM - Trust Me ) - ട്രസ്റ്റ് മി - എന്നെ വിശ്വസിക്കൂ
വൈടി (YT - You There ) - യൂ ദേര്‍ - നിങ്ങള്‍ അവിടെ ഉണ്ടോ?
വൈ ( Y - Why ) - വൈ - എന്തു കൊണ്ട്
യു ( U - You ) - യു - നീ/നിങ്ങള്‍
sunilmji2008@gmail.com

വിന്‍ഡോസിലെ കുറുക്കു വഴികള്‍ / ടിപ്സ് & ട്രിക്സ്

വിന്‍ഡോസ് എന്‍.ടി. ടെക്നോളജി യെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സങ്കീര്‍ണമായ സിസ്റ്റം കോണ്‍ഫിഗറേഷനുകള്‍ -സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന ജോലികള്‍ ചെയ്യുന്നതിന് സഹായകമായ കംപോണന്റുകള്‍ (മൊഡ്യൂളുകള്‍) പൊതുവില്‍ എം.എം.സി. സ്നാപ്പ് ഇന്‍ ( MMC Sanp In ) കള്‍ എന്നറിയപ്പെടുന്നു.എം.എം.സി. യുടെ മെയിന്‍ വിന്‍ഡോയില്‍ ആവശ്യമായ മൊഡ്യൂളുകള്‍ തുറന്ന് അതില്‍ നിന്ന് ആവശ്യമായ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും. ഈ സ്നാപ് ഇന്‍ കള്‍ എം.എം.സി. എന്ന എക്സ്റ്റന്‍ഷന്‍ ഉള്ള ഫയലുകള്‍ ആണ്. സാധാരണ ഗതിയില്‍ " സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> അഡ്മിനിസ്ട്രേടീവ് ടൂള്‍സ് " എന്ന മെനുവില്‍ നിന്നു ലഭിക്കുന്ന ഇവ സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷനില്‍ നിന്നും തുറക്കാന്‍ സാധിക്കും. ഓരോ സ്നാപ്പ് ഇന്‍ കളുടെ പേര് ( ഷോര്‍ട്കട്ട് ), അതിന്റെ ഉപയോഗം എന്നിവ താഴെ കൊടുക്കുന്നു.
certmgr.msc - Certificate Manager - സര്‍ട്ടിഫിക്കേറ്റ് മാനേജര്‍
ciadv.msc - Indexing Service - ഇന്‍ഡക്സിങ്ങ് സര്‍വീസ് - കമ്പ്യൂട്ടറിലെ സെര്‍ച്ചിങ്ങ് മെച്ചപ്പെടുത്താനുള്ള സര്‍വീസ്.
compmgmt.msc - Computer management - കമ്പ്യൂട്ടര്‍ മാനേജ്മെന്റ് ( മൈ കംപ്യൂട്ടര്‍ -> റൈറ്റ് ക്ളിക്ക് -> മാനേജ് )
devmgmt.msc - Device Manager - ഡിവൈസ് മാനേജര്‍ - ഹാര്‍ഡ് വെയറിന്റെ അഡ്വാന്‍സ്ഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ ചെയ്യാം
dfrg.msc - Disk Defragment - ഹാര്‍ഡ് ഡിസ്കിന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ ഈ ടൂള്‍ ഉപയോഗിക്കാം
diskmgmt.msc - Disk Management - ഡിസ്ക് മാനേജ്മെന്റ് - ഹാര്‍ഡ് ഡിസ്ക് / ഡ്രൈവ് ഫോര്‍മാറ്റിങ്ങ്, ഡ്രൈവ്/ഡിസ്ക് ക്രിയേറ്റ്/ഡിലീറ്റ് ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക്
fsmgmt.msc - Shared Folders Management - ഷെയേര്‍ഡ് ഫോള്‍ഡര്‍ മാനേജ്മെന്റ് - നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകള്‍ക് ഉപയോഗിക്കാന്‍ വേണ്ടി ഷെയര്‍ ചെയ്ത ഫോള്‍ഡറുകളും അവയുടെ കോണ്‍ഫിഗറേഷനുകളും
eventvwr.msc - Event Viewer - ഇവന്റ് വ്യൂവര്‍ - കംപ്ടൂട്ടറിലെ സര്‍വീസുകള്‍ , പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്നിവ യെക്കുറിച്ചുള്ള വിവരങ്ങള്‍ ( ലോഗ് ) ശേഖരിച്ചു വെക്കുകയും കാണുകയും ചെയ്യുന്നതിന്.
gpedit.msc - Group Policy - ഗ്രൂപ് പോളിസി.
lusrmgr.msc - കമ്പ്യൂട്ടറിലെ ഉപയോക്താക്കളേയും ഗ്രൂപ്പുകളേയും മാനേജ് ചെയ്യാന്‍
ntmsmgr.msc - Removable Storage - റിമൂവബിള്‍ സ്ടോറേജ് - ഫ്ലോപ്പി/സിഡി പോലുള്ള സ്ടോറേജ് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
perfmon.msc - Performance Manager - കംപ്യൂട്ടറിന്റെ കാര്യക്ഷമത അളക്കാന്‍
secpol.msc - Local Security Settings - സുരക്ഷാ സെറ്റിങ്ങുകള്‍
services.msc - System Services - സര്‍വീസുകള്‍
wmimgmt.msc - Windows Management Instrumentation Manager - ഡബ്ള്യു.എം.ഐ. സര്‍വീസ്
sunilmji2008@gmail.com

ബ്രൗസിംഗ് സ്പീഡ് കൂട്ടാന് ചില പൊടിക്കൈകള്

ഇന്റര്നെറ്റ് ബ്രൗസിംഗിന്റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള് ഉപയോഗിക്കുക സര്വ്വീസ് പ്രൊവൈഡറിന്റെ DNS സെര്വ്വറായിരിക്കും. പലകാരണങ്ങള്കൊണ്ടും അതിന്റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന് കഴിയുന്നത് ആ DNS സെര്വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്വ്വറുകളെ അവിടെ കോണ്ഫിഗര് ചെയ്യുകയാണ്. കൂടുതല് വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്

Wednesday, October 27, 2010

സഞ്ചരിക്കുന്ന ചുമര്‍ ചിത്രങ്ങള്‍



യഥാര്‍ഥ ചിത്രകല ഉദാത്തമായ ഭാവനയുടെ സൃഷ്ടി കൂടിയാണ്. ഇത്തരം ഭാവനകളില്‍ വേറിട്ട പരീക്ഷണം കൂടിയാവുമ്പോള്‍...കാഞ്ഞങ്ങാട് അതിയാമ്പൂരിലെ അംബിക വാമനന്‍ എന്ന വീട്ടമ്മ ചിത്രകലയിലെ ഈ ഭാവനകളില്‍ പുതിയ പരീക്ഷണം ചേര്‍ക്കുകയാണ്. മറ്റൊന്നുമല്ല, ചരിത്രത്തിന്റെ നാള്‍വഴിയില്‍ പ്രകൃതിവര്‍ണങ്ങള്‍ കൊണ്ട് ചുമരില്‍ വാര്‍ന്നുവീഴുന്ന ചിത്രങ്ങളെ വസ്ത്രങ്ങളിലേക്ക് ആവാഹിക്കുകയാണവര്‍.

അങ്ങനെ മനുഷ്യനോടൊപ്പം ചേര്‍ന്ന് 'സഞ്ചരിക്കുന്ന' ചുമര്‍ചിത്രങ്ങള്‍ ഈ വീട്ടമ്മ യാഥാര്‍ഥ്യമാക്കുന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും രാജ കൊട്ടാരങ്ങളുടെയും ചുമരുകളില്‍ മാത്രം ഒതുങ്ങിയിരുന്ന കലാരൂപമായ മ്യൂറല്‍ പെയിന്റിങ് സാരികളില്‍ ചെയ്ത് ചിത്രകാരിയായ അംബിക വാമനന്‍ വിജയം കണ്ടെത്തിയിരിക്കുന്നു.

പരിചയ സമ്പന്നരായ ചുമര്‍ചിത്രകാരന്മാരുടെ സേവനം ഉപയോഗിച്ച് ചിത്രങ്ങളുടെ തനിമ അല്പംപോലും ചോര്‍ന്നുപോകാതെ ശാസ്ത്രീയമായ രീതിയിലാണ് സാരികളിലും വരയ്ക്കുന്നത്. പ്രകൃതിദത്ത വര്‍ണങ്ങള്‍ക്ക് പകരം ഫാബ്രിക് പെയിന്റാണ് സാരികളില്‍ ഉപയോഗിക്കുന്നത് എന്നുമാത്രം. സാരിയുടെ മുന്താണിയിലും ബോര്‍ഡറിലും നെഞ്ചത്തും പ്ലീറ്റിലും ആണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിത്രങ്ങളില്‍ ശ്രീകൃഷ്ണലീലകളാണ് കൂടുതല്‍ ആളുകള്‍ക്ക് പ്രിയം. ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍, ഊഞ്ഞാലാടുന്ന രാധാകൃഷ്ണന്മാര്‍, കൃഷ്ണനും ഗോപികമാരും തുടങ്ങി പല ചിത്രങ്ങളും മുന്താണിയില്‍ ചെയ്യാറുണ്ട്. നെഞ്ചിലും കൃഷ്ണന്റെയോ രാധയുടെയോ രൂപം ചെയ്യും. എന്നാല്‍ പ്ലീറ്റില്‍ ദേവരൂപങ്ങള്‍ ചെയ്യാറില്ല. കൃഷ്ണനെക്കൂടാതെ ഗണപതി, സരസ്വതി, ലക്ഷ്മി തുടങ്ങിയ ദേവരൂപങ്ങളും മറ്റ് രൂപങ്ങളും ചിത്രങ്ങളും ചെയ്തുകൊടുക്കുന്നു. സൗമ്യഭാവത്തിലുള്ള ദേവരൂപങ്ങള്‍ക്കാണ് അധികം ആവശ്യക്കാര്‍. ചിലരുടെ പ്രത്യേക താത്പര്യപ്രകാരം ശിവപാര്‍വതി ചിത്രങ്ങള്‍ വരക്കാറുണ്ട്. രവിവര്‍മ ചിത്രങ്ങള്‍ താത്പര്യമുള്ളവര്‍ക്ക് അതും ചെയ്തുകൊടുക്കുന്നു. കൂടാതെ. കഥകളി, ഹംസവും ദമയന്തിയും, മഹാരാഷ്ട്ര ലേഡി എന്നിവയൊക്കെ മ്യൂറല്‍ ശൈലിയിലും അല്ലാതെ ഫൈന്‍ ആര്‍ട്ടായും ചെയ്യാറുണ്ട്. സാരികള്‍ക്ക് പുറമെ ഷര്‍ട്ട്, മുണ്ട്, ചൂരിദാര്‍, ദുപ്പട്ട, കുര്‍ത്ത, പര്‍ദ എന്നിവയിലും ഡിസൈന്‍ ചെയ്യുന്നു.

വധൂവരന്മാര്‍ക്ക് ഒരേ ഡിസൈനില്‍ മ്യൂറല്‍ ചെയ്ത കല്യാണസാരിയും ഷര്‍ട്ടും എന്നത് പുതിയ ട്രെന്റാണ്. ഒരുസാരി നന്നായി മ്യൂറല്‍ പെയിന്റ് ചെയ്‌തെടുക്കാന്‍ മൂന്നുമുതല്‍ നാലുദിവസം വരെയെടുക്കുമെന്ന് അംബിക പറഞ്ഞു. മലബാറില്‍ ആദ്യമായാണ് ഈ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നത്.

ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്രകലാപഠന കേന്ദ്രത്തില്‍ നിന്ന് ഡിപ്ലോമ കോഴ്‌സ് ചെയ്ത വിമലും കൂട്ടുകാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ക്ഷേത്രങ്ങളിലേക്കും വീടുകളിലേക്കും മറ്റും പരമ്പരാഗത രീതിയില്‍ പ്രകൃതിക്കിണങ്ങുന്ന ചായം ഉപയോഗിച്ചുള്ള മ്യൂറല്‍ ചിത്രങ്ങളും പോര്‍ട്രെയ്റ്റ്, ഗ്ലാസ് പെയിന്റിങ് എന്നിവയും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്.

ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍

മനസ്സിനെയും ശരീരത്തെയും ഒരുപോലെ സുസജ്ജമാക്കാന്‍ സഹായിക്കുന്നവയാണ് യോഗ. ആധുനിക സമൂഹത്തെ ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളില്‍നിന്ന് വിമുക്തിനേടുന്നതിന് യോഗാസനങ്ങള്‍ ശീലിക്കുന്നത് നല്ലതാണ്. പ്രമേഹം, ആസ്തമ തുടങ്ങിയവയില്‍നിന്ന് മരുന്നുകളില്ലാതെത്തന്നെ ശാശ്വതമായി വിമുക്തിനേടാന്‍ യോഗ സഹായിക്കുന്നു.

നിരന്തരമായ ഗവേഷണങ്ങളുടെ ഫലമായി യോഗയെ ഒരു ചികിത്സാരീതിയായി ലോകം അംഗീകരിച്ചുകഴിഞ്ഞു. വളരെ സങ്കീര്‍ണങ്ങളായ പല ആസനങ്ങളും ഇന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലളിതമായി ചെയ്യാവുന്ന 12 ഓളം യോഗാസനങ്ങള്‍മാത്രം ദിവസവും അരമണിക്കൂര്‍ അനുഷ്ഠിച്ചാല്‍ രോഗങ്ങളില്‍നിന്ന് മോചനം നേടാം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ആദ്യം ഹരിയാണയില്‍

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറില്‍ വ്യത്യാസം വരാതെ സേവനദാതാവിനെ മാറ്റാന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നവംബര്‍ ഒന്നുമുതല്‍ യാഥാര്‍ഥ്യമാവും. ഹരിയാണയിലാണ് ഇതിന് തുടക്കം കുറിക്കുകയെന്ന് ടെലികോം മന്ത്രി എ. രാജ പ്രഖ്യാപിച്ചു.

സേവനദാതാവിനെ മാറ്റാന്‍ 19 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷ ആരിലേക്കാണോ മാറാനാഗ്രഹിക്കുന്നത് ആ കമ്പനിക്ക് നല്‍കണം. ഒരിക്കല്‍ സേവനദാതാവിനെ മാറ്റിയാല്‍പ്പിന്നെ മൂന്നുമാസത്തേക്ക് മാറ്റാനാവില്ല.

നവംബര്‍ ഒന്നുമുതല്‍ പദ്ധതി രാജ്യമെങ്ങും നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും മുമ്പ് പലതവണ മാറ്റിയതുപോലെ ഇത്തവണയും നീട്ടി.

ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍ ഫോണ്‍

ലോകം ത്രീഡി യുഗത്തിലാണ്, ത്രീഡി സിനിമ, ത്രീഡി ടെലിവിഷന്‍, ത്രീഡി ക്യാമറ, ത്രീഡി ഗെയിം....ആ പട്ടികയിലേക്ക് മൊബൈല്‍ ഫോണുമെത്തുന്നു. ഇന്ത്യയിലാദ്യമായി ഒരു ത്രീഡി മൊബൈല്‍ വിപണിയിലെത്തിക്കുകയാണ് 'സ്‌പൈസ് മൊബൈല്‍'. വെറും 4299 രൂപായ്ക്ക് 'എം-67 ത്രീഡി' (M-67 3D) എന്ന ത്രീഡി ഫോണ്‍ ലഭിക്കും.

പ്രത്യേകം കണ്ണട വെയ്‌ക്കേണ്ട കാര്യമില്ല ഈ ഫോണില്‍ ത്രീഡി അനുഭവം ലഭിക്കാന്‍. അതിലെ 2.4 ഇഞ്ച് ഓട്ടോ-സ്റ്റീരിയോസ്‌കോപ്പിക് ഡിസ്‌പ്ലെ ദൃശ്യങ്ങള്‍ക്ക് ത്രീഡി പ്രീതീതി പ്രദാനം ചെയ്യും (ത്രീഡി സങ്കേതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല). ഇതിലെ സവിശേഷ വീഡിയോ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ദ്വിമാനരൂപത്തിലോ ത്രിമാനരൂപത്തിലോ ആസ്വദിക്കാം. ത്രീഡി ഇമേജ് റീഡറും ഫോണിലുണ്ട്.

ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

റിമോട്ട് വൈപ് എന്നൊരു പുതിയ സംവിധാനം കൂടി ഇതിലുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടുകയോ എവിടെയെങ്കിലും വെച്ചു മറക്കുകയോ ചെയ്താല്‍ അതിലെ വിവരങ്ങള്‍ നഷ്ടപ്പെടുകയോ ചോര്‍ത്തുകയോ ചെയ്യുന്നത് തടയാന്‍ ഈ സങ്കേതം സഹായിക്കും. ദൂരെ നിന്നുതന്നെ ഫോണ്‍ ഓഫ് ചെയ്യാനും അല്ലെങ്കില്‍ അതിലെ ഫോണ്‍ബുക്ക്, കാള്‍ വിവരങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും മെമ്മറി കാര്‍ഡ്, ഫോണ്‍ മെമ്മറി തുടങ്ങിയവ ഫോര്‍മാറ്റ് ചെയ്ത് അതിലെ വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഫോണിലേക്ക് അയച്ചാല്‍ മതി.

16 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, GPRS, WAP തുടങ്ങിയ സൗകര്യങ്ങളും പുത്തന്‍ ത്രീഡി ഫോണില്‍ ലഭ്യമാണ്. വരും ആഴ്ചകളില്‍ തന്നെ ഫോണ്‍ വില്‍പ്പനെയ്‌ക്കെത്തും.

Tuesday, October 26, 2010





നിങ്ങള്ക്കും സിറ്റിസണ്‍ ജേര്ണാലിസ്റ്റാകാം



നിങ്ങള്ക്കും സിറ്റിസണ്‍ ജേര്ണാലിസ്റ്റാകാം


മാധ്യമപ്രവര്ത്തmകരാണ് വാര്ത്ത കള്‍ റിപ്പോര്ട്ട് ‌ ചെയ്യുന്നവര്‍. അവര്ക്കേ അത് ചെയ്യാന്‍ കഴിയൂ എന്നില്ല. എല്ലാം കാണാനും അറിയിക്കാനും മാത്രം മാധ്യമപ്രവര്ത്തmകര്‍ ഒരിടത്തുമുണ്ടാകില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരനും മാധ്യമപ്രവര്ത്തലകനാകാന്‍ തീര്ച്ചിയായും അവസരമുണ്ട്.

എന്തെല്ലാം വാര്ത്തംകള്‍ മാധ്യമപ്രവര്ത്തകകരുടെ കണ്ണില്‍ പെടാതെ പോകുന്നു. നിങ്ങളുടെ കണ്ണില്പെ ട്ടാലും വെറുതെ നോക്കിനില്ക്കേ്ണ്ടിവരുന്നു. ഇവിടെയൊരു റിപ്പോര്ട്ടാര്‍/ ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയ സന്ദര്ഭടങ്ങളും അനവധി.

കാലം മാറിയിരിക്കുന്നു. മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ക്യാമറകളും മിക്കയാളുകളുടെയും കൈയിലുണ്ട്. എന്തുസംഭവം നടന്നാലും ക്യാമറകള്‍ ചുറ്റും ഉയരുകയായി.

നിങ്ങള്‍ വാര്ത്ത്കള്‍ അയയ്ക്കാന്‍ തയ്യാറെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ഓണ്ലൈളന്‍ തയ്യാര്.

ഒന്നോര്ക്കുുക. പ്രസംഗങ്ങളും പ്രസ്താവനകളും എഴുതാന്‍ പത്രങ്ങളുടെ ലേഖകര്‍ ധാരാളമുണ്ട്. രാഷ്ട്രീയ അവലോകനങ്ങള്‍, അന്വേഷണ റിപ്പോര്ട്ടു കള്‍, അഴിമതിക്കഥകള്‍ തുടങ്ങിയവയും അവര്ക്ക് വിട്ടേക്കുക. പിന്നെയുമെന്തെല്ലാം ബാക്കി കിടക്കുന്നു...

കൗതുകവും പുതുമയും ഉള്ള ഒരുപാട് ഒരുപാട് വാര്ത്ത കള്‍ നമുക്ക് ചുറ്റുമുണ്ട്. അവയുടെ ചിത്രങ്ങള്‍, വീഡിയോകള്‍... രണ്ടിനും നിങ്ങളുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ മതിയാകും.

വിവരാവകാശ നിയമപ്രകാരം സര്ക്കാ റില്‍ നിന്ന് രേഖകള്‍ വാങ്ങുന്നവര്ക്ക്റിയാം പലതും വലിയ വാര്ത്തരകളാണ് എന്ന്. ഇങ്ങോട്ടയക്കുക- അവയെല്ലാം പുര്ണ്രൂപത്തില്‍ മാതൃഭൂമി ഓണ്ലൈ്ന്‍ സിറ്റിസണ്‍ ജേര്ണയലിസ്റ്റ് പംക്തിയില്‍ പ്രസിദ്ധപ്പെടുത്തും.

ഒരു പാട് ജനകീയ പ്രശ്‌നങ്ങള്‍ അധികൃതരുടെയും ജനങ്ങളുടെ തന്നെയും ശ്രദ്ധയില്‍ പെടുത്തേണ്ടതായിട്ടുണ്ടാവും. കേരളത്തിലെങ്ങും ഇവ ശ്രദ്ധിക്കുന്ന പൊതുപ്രവര്ത്തയകരുണ്ട്. പരിഹാരം ഉണ്ടാകേണ്ട എന്തെല്ലാം പ്രശ്‌നങ്ങള്‍... ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ട വികസന പ്രശ്‌നങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍... സര്ക്കാടര്‍- സര്ക്കാിറേതര സന്നദ്ധസംഘടനകളുടെ പഠനങ്ങള്‍,ഗവേഷണങ്ങള്‍ എന്നിവയും പലപ്പോഴും അച്ചടി - ദൃശ്യമാധ്യമങ്ങള്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ പോകുന്നുണ്ട്. അവയും പ്രസിദ്ധീകരിക്കാം.

ലോക്കല്‍ ന്യൂസ് പുതിയ കാലത്ത് ഹൈപര്‍ ലോക്കല്‍ ന്യൂസിലേക്ക് വഴിതുറക്കുകയാണ്. ഏറ്റവും ചെറിയ ഘടകങ്ങളിലേക്ക് വാര്ത്ത യുടെ വലകള്‍ ചെന്നുപതിയുകയാണ്. കുടുംബസംഗമങ്ങളും ആഘോഷങ്ങളും ക്ലാസ് മുറികളിലെ കൂട്ടായ്മകളുമെല്ലാം വാര്ത്തമകളാണ്.

ഇത്തരം നല്ല വാര്ത്തകകള്‍ മാതൃഭൂമി ഓണ്ലൈലനിനൊപ്പം പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടും.

ആര്ക്കും ശ്രമിക്കാം. ഒരു വ്യവസ്ഥയേ ഉള്ളൂ. അയക്കുന്ന ഓരോ വരിയും സത്യമാകണം. അയക്കുന്നവര്‍ പേരും വിലാസവും ഫോണ്‍ നമ്പറുകളും ചേര്ക്കു ക

വാര്ത്തണകളും ഫോട്ടോകളും വീഡിയോകളും അയയ്‌ക്കേണ്ട വിലാസം

mbi4cj@gmail.com

സുഖവും ദുഖവും ഇടകലര്‍ന്നോരു മഹിയില്‍ നാം വെറും നിഴലുകള്‍ !
അനുസരികനമിവിടെ നാം വിധിയരുലുമാഞ്ഞ്ജകലകിലവും ,
അനുഭവിക്കണം വരുവതോകെയും മശരണന്മാര്‍ നാമിവിടത്തില്‍.