ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, February 12, 2011

Friday, February 11, 2011

LED നിര്‍മ്മിക്കാനുള്ള പുതിയ രീതി




Purdue സര്‍‌വ്വകലാശാല LED നിര്‍മ്മിക്കാനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്തു. metal-coated silicon wafers ല്‍ LED solid-state വിളക്ക് ചിലവ് കുറച്ച് നിര്‍മ്മിക്കാന്‍ Purdue ലെ ഗവേഷകര്‍ക്ക് കഴിഞ്ഞു.
സാധാരണ gallium nitride ക്രിസ്റ്റലില്‍ ആണ് പ്രകാശം പരത്തുന്ന LED പാളി. പച്ചയൊ നീലയൊ വെളിച്ചം ലഭിക്കാന്‍ ഇന്ദ്രനീല കല്ല് (sapphire) അടിസ്ഥാനമായ LED ഉപയാഗിക്കുന്നു. ഇവ കണ്ണാടി പോലെ reflectors ഉപയോഗിച്ചാണ് ദക്ഷത കൂട്ടി ഈ വെളിച്ചം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പാളി നിര്‍മ്മിക്കാന്‍ വളരെയേറെ ചിലവുണ്ട്. സാധാരണ ബള്‍ബിനേക്കാള്‍ 20 ഇരട്ടി വരെ വില LED വിളക്കുകള്‍ക്ക് ഇപ്പോള്‍ ഉണ്ട്. ഇന്ദ്രനീലം അടിസ്ഥാനമായ LED നിറം നല്‍കുന്നു എന്നാല്‍ അതീവ വിലപിടുപ്പുള്ളതാണ്.
zirconium nitride ഉപയോഗിച്ചാണ് പുതിയ LEDs കണ്ണാടി പ്രഭാവം ഉണ്ടാക്കുന്നത്. സാധാരണ zirconium nitride സലിക്കണുമായി രാസപ്രവര്‍ത്തനം നടത്തുന്നതിനാല്‍ silicon process വിഷമകരമാണ്. എന്നാല്‍ zirconium nitride ന് ഒരു സംരക്ഷണ ആവരണം നല്‍കി രാസപ്രവര്‍ത്തനം ഒഴുവാക്കി പൂര്‍ണ്ണ LED നിര്‍മ്മിക്കാനുള്ള gallium nitride പാളി ഉള്‍പ്പടെ മറ്റ് പാളികള്‍ നിര്‍മ്മിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. “LED കത്തുമ്പോള്‍ കുറച്ച് വെളിച്ചം താഴോട്ടും കുറച്ചുവെളിച്ചം മുകളിലോട്ടും പോകുന്നു. താഴോട്ടു പോകുന്ന വെളിച്ചം പ്രതിഫലിപ്പിച്ച് മുകളിലെത്തിച്ചാല്‍ ആ നഷ്ടം ഒഴുവാക്കാനാകും. രാസപ്രവര്‍ത്തനം കൂടാതെ zirconium nitride നെ സിലിക്കണ്‍ substrate ല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ വിജയം”, പ്രൊ.Timothy D. Sands പറയുന്നു.
ഈ മുന്നേറ്റം കൊണ്ട് LEDs സാധാരണ സിലിക്കണ്‍ wafers ല്‍ നിര്‍മ്മിക്കാനാകും. പുതിയ wafers ഇപ്പോഴുള്ള ചിലവു കുറഞ്ഞ രീതികള്‍ കൊണ്ടുതന്നെ നിര്‍മ്മിക്കാം. ഈ രീതി LEDs കളുടെ defects കുറക്കും. ഇന്ദ്രനീല കല്ലിനെ അപേക്ഷിച്ച് സിലിക്കണ്‍ നല്ല താപ ചാലകമാണ്. പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന damage കുറക്കാനിത് സഹായിക്കും. ദീര്‍ഘകാലം LEDs ഈടുനിക്കും.
സാധാരണ ബള്‍ബുകളെ വിളക്കെന്നു പറയുന്നതിലും നല്ലത് heaters എന്നു പറയുന്നതാണ്. കാരണം അവ ഊര്‍ജ്ജത്തിന്റെ 90% വും ചൂടായി നഷ്ടപ്പെടുത്തുന്നു. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള LEDs ന് 47% മുതല്‍ 64% വരെ ദക്ഷതയുണ്ട്. Purdue LEDs ഇതില്‍ ഏറ്റവും കൂടിയ ദക്ഷതയുള്ള ഇനത്തില്‍ പെടും.അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്ന് വെളിച്ചത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വന്‍തോതില്‍ LEDs ഉപയോഗിച്ചാല്‍ ഇത് 10% കുറക്കാന്‍ കഴിയും. മറ്റു രാജ്യങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. അത് 10% കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതിന് തുല്ല്യമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് വ്യാവസായികമായി നിര്‍മ്മിച്ചുതുടങ്ങും

മൊബൈല്‍ സാധ്യതകളിലേക്ക് യാഹൂവും കളംമാറ്റുന്നു



Posted on: 07 Feb 2011





മൊബൈല്‍ യുഗത്തിന്റെ പുത്തന്‍ സാധ്യതകള്‍ മുതലാക്കുകയെന്ന ലക്ഷ്യവുമായി ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവും ചുവടുമാറ്റുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യാഹൂവിന്റെ പുതിയ നീക്കം. ഈ മാസം ബാര്‍സലോണയില്‍ നടക്കുന്ന 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി'ല്‍ മൊബൈല്‍ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ യാഹൂ മേധാവി കരോള്‍ എ.ബാര്‍ട്‌സ് പ്രഖ്യാപിക്കുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പോലുള്ള മറ്റ് മൊബൈല്‍ ഉപകരണങ്ങളിലും, ഉപയോക്താക്കള്‍ക്ക് 'പേഴ്‌സണലൈസ്ഡ് ഉള്ളടക്കം' (personlized content) ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കായി, ഒരു പബ്ലീഷിങ് പ്ലാറ്റ്‌ഫോമാണ് യാഹൂ സൃഷ്ടിക്കുന്നത്. എന്നാല്‍, ഇതെപ്പറ്റി പ്രതികരിക്കാന്‍ യാഹൂ വക്താവ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉപയോക്താക്കള്‍ രൂപംനല്‍കുന്ന ഉള്ളടക്കമാണ് പുതിയ കാലത്തിന്റെ മുദ്ര. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിങ്ങനെയുള്ള സൗഹൃദക്കൂട്ടായ്മകളില്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍) സംഭവിക്കുന്നത് അതാണ്. നിമിഷംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ആ ഉള്ളടക്ക പ്രളയത്തില്‍ നിന്ന് ഉപയോക്താവിന് താത്പര്യമുള്ള അപ്‌ഡേറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ പ്രോഗ്രാമുകള്‍ രംഗത്തെത്തുകയാണ്.

ഐപാഡ് ആപ്ലിക്കേഷനായ 'ഫ് ളിപ്പ്‌ബോര്‍ഡ്' (Flipboard) മേല്‍പ്പറഞ്ഞ തരത്തിലൊരു പ്രോഗ്രാമാണ്. ഉപയോക്താവിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫീഡുകളില്‍ നിന്നുള്ള ഉള്ളടക്കത്തിനനുസരിച്ച്, മറിച്ചുനോക്കാവുന്ന ഒരു മാഗസിന്‍ പോലെ ചിത്രങ്ങളും എഴുത്തും മുന്നിലെത്തിക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുക. പേഴ്‌സണലൈസ്ഡ് ഐപാഡ് മാഗസിന്‍ സാധ്യമാക്കുന്ന 'എഡിഷന്‍സ്' (Editions) എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതായി എ.ഒ.എല്‍ വെളിപ്പെടുത്തിയത് അടുത്തയിടെയാണ്.

സെര്‍ച്ച്, സോഷ്യല്‍ മീഡിയ, മറ്റ് ഉറവിടങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തി അവയിലെ ഏറ്റവും പ്രസക്തമായ ഉള്ളടക്കം ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് യാഹൂ ഉദ്ദേശിക്കുന്ന പ്ലാറ്റ്‌ഫോമെന്ന്, പദ്ധതിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിള്‍ ഗാഡ്ജറ്റുകളിലും പ്രവര്‍ത്തിക്കത്തക്ക വിധം നിജപ്പെടുത്തിയ ആപ്ലിക്കേഷന്‍ യാഹൂവിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

'ഡെഡ്‌ഐ' (Deadeye) എന്ന് പ്രാഥമികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി 50 എന്‍ജിനിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്കായി ചില പ്രസാധകരുമായി സഹകരിക്കാനും യാഹൂ ഉദ്ദേശിക്കുന്നുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ തരംഗത്തില്‍ കമ്പനിയും ഭാഗമാകേണ്ടതുണ്ടെന്ന് കഴിഞ്ഞ മാസം യാഹൂ മേധാവി ബാര്‍ട്‌സ് നിക്ഷേപകരോട് പറയുകയുണ്ടായി.

ടാബ്‌ലറ്റുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ചെലവിടുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 'ഫോറെസ്റ്റര്‍ റിസര്‍ച്ച്' അടുത്തയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം ലോകത്ത് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന ഇരട്ടിയാകും-ഏതാണ്ട് 241 ലക്ഷം യൂണിറ്റുകള്‍ വില്‍ക്കപ്പെടും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനിടെ, നിലവിലുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അടിസ്ഥാനമായ ഇന്റര്‍നെറ്റ് ആക്ടിവിറ്റിയെ അപേക്ഷിച്ച്, മൊബൈല്‍ ആക്ടിവിറ്റി നാല് മടങ്ങ് വരെ വര്‍ധിക്കാമെന്ന്, 'കാരിസ് ആന്‍ഡ് കമ്പനി'യിലെ വിശകലന വിദഗ്ധന്‍ അഗര്‍വാള്‍ സന്ദീപ് പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് യാഹൂവിന്റെ നീക്കം ശ്രദ്ധേയമാകുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് സാധ്യത തുറക്കുന്നതാണ് യാഹൂ പോലൊരു മുന്‍നിര കമ്പനിയുടെ പദ്ധതി.

ഒരുകാലത്ത് വെബ്ബിലെ രാജാക്കളായിരുന്ന യാഹൂവിന് അതിന്ന് പഴയകഥയാണ്. മാസം 65 കോടി സന്ദര്‍ശകര്‍ യാഹൂ സൈറ്റിനുണ്ടെങ്കിലും, ഓണ്‍ലൈനില്‍ യാഹൂവിന്റെ സ്വാധീനം കുറയുകയാണ്. വരുമാനത്തില്‍ 12 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ യാഹൂവിനുണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 735 പേരെയാണ് യാഹൂ ഒഴിവാക്കിയത്. ഇത് യാഹൂവിലെ മൊത്തെ തൊഴിലാളികളുടെ അഞ്ച് ശതമാനം വരും. 

വൈഫൈ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കാന്‍



Posted on: 10 Feb 2011




മുമ്പൊക്കെ പുതിയ മൊബൈല്‍ വാങ്ങുന്നവര്‍ ബ്ലൂടൂത്ത് ഉണ്ടോ എന്നായിരുന്നു അന്വേഷണം. എന്നാല്‍ ഹൈസ്​പീഡ് ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും പ്രചാരത്തിലെത്തിയതോടെ വൈഫൈ (Wi-Fi)യും ജനകീയമായിത്തുടങ്ങി. ഇപ്പോള്‍ വൈഫൈ സൗകര്യമില്ലാത്ത ലാപ്‌ടോപ്പോ സ്മാര്‍ട്ട്‌ഫോണോ ഇല്ല എന്നതാണ് സ്ഥിതി.

നിശ്ചിത പരിധിയിലുള്ള ഒന്നിലധികം കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വയര്‍ലെസ് ആയി ഒരേ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് വൈഫൈ'വൈഫൈ അലൈന്‍സ'് എന്ന സംഘടന പരിപാലിക്കുന്ന വയര്‍ലെസ് സാങ്കേതികവിദ്യയാണ് വൈഫൈ. 1999ലാണ് ഈ അലൈന്‍സ് രൂപവത്ക്കരിച്ചത്.

ഒരു 'ഡിജിറ്റല്‍ സബ്‌സ്‌ക്രൈബര്‍ ലൈന്‍' (DSL) മോഡവും വൈഫൈ ആക്‌സസ്‌പോയന്റും ഉള്ള റൂട്ടറുകളാണ് വൈഫൈ സൗകര്യം നല്‍കാനായി ഉപയോഗിക്കുന്നത്. ഇത്തരം വയര്‍ലെസ്സ് ആക്‌സസ് പോയന്റുകളാണ്ഹോട്ട്‌സ്‌പോട്ടുകള്‍.

വെഫൈ സൗകര്യമുള്ള ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഈ ആക്‌സസ് പോയന്റില്‍ നിന്നുള്ള സിഗ്‌നലുകള്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാം. ഒന്നിലധികം ഉപകരണങ്ങള്‍ക്ക് ഓരേ സമയം ഇപ്രകാരം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്നതാണ്. ഇപ്പോള്‍ വീടുകള്‍ക്ക് പുറമെ ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, എന്തിനേറെ ബസ്‌സ്റ്റോപ്പില്‍ വരെ സൗജന്യമായും അല്ലാതെയും വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട്.

വൈഫൈ വഴി ഇന്റര്‍നെറ്റിലെത്തണമെങ്കില്‍, കമ്പ്യൂട്ടറില്‍ വയര്‍ലെസ് ലാന്‍കാര്‍ഡ് (Wireless Lan Card) ആവശ്യമാണ്. സാധാരണഗതിയില്‍ ലാപ്‌ടോപ്പുകളില്‍ ഈ കാര്‍ഡ് ഉണ്ടാവും. എന്നാല്‍ ഡെസ്‌ക്ടോപ്പുകളില്‍ കാര്‍ഡ് പ്രത്യേകം ഉപയോഗിക്കേണ്ടി വരും.

ഏത് സാങ്കേതിക സംവിധാനത്തിന്റെയും കാര്യത്തിലെന്നപോലെ ഏറെ ഗുണങ്ങളുള്ള വൈഫൈ, തലവേദനയും ഉണ്ടാക്കാറുണ്ട്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ അതിക്രമിച്ച് കടന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും.


ഇന്റര്‍നെറ്റില്‍ നടക്കുന്ന ഏതു ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെയും ഉത്ഭവസ്ഥാനം സാങ്കേതിക വിദഗ്ദര്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാകും. അതിനാല്‍ മറ്റുള്ളവരുടെ വൈഫൈ നെറ്റ്‌വര്‍ക്കില്‍ അതിക്രമിച്ചുകയറിയാണ് സൈബര്‍ ക്രിമിനലുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താറ്. ഇങ്ങനെ ചെയ്യുമ്പോള്‍ ആരുടെ നെറ്റ്‌വര്‍ക്കില്‍ നിന്നാണോ ഇന്റര്‍നെറ്റ് ഉപയോഗിച്ചത് അവര്‍ പ്രതികളാക്കപ്പെടും. ഇന്ത്യയില്‍ തന്നെ പല സൈബര്‍ അതിക്രമങ്ങളും നടന്നത് ഇപ്രകാരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആക്‌സസ് പോയിന്റുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് മിക്കവാറും ഇപ്രകാരം അതിക്രമങ്ങള്‍ നടക്കുന്നത്. ആയതിനാല്‍ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ അത് എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നുകൂടി അറിഞ്ഞിരിക്കേണ്ടതാണ്.

വൈഫൈ വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട റൂട്ടറിലാണ് സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. അതിനായുള്ള ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ.

1. റൂട്ടറിന്റെ ലോഗിന്‍നേമും പാസ്‌വേര്‍ഡും മാറ്റുക

റൂട്ടറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരു യൂസര്‍നേമും പാസ്‌വേര്‍ഡും ആവശ്യമാണ്. അത് കമ്പനി തന്നെ നല്‍കുന്നതാണ്. ഈ പാസ്‌വേര്‍ഡ് ബന്ധപ്പെട്ട മിക്കവര്‍ക്കും അറിയാവുന്നതും എളുപ്പമുള്ളതുമായിരിക്കും. അതിനാല്‍ ആദ്യം തന്നെ റൂട്ടറിന്റെ ലോഗിന്‍നേമും പാസ്‌വേര്‍ഡും മാറ്റുക. ഇവ എളുപ്പം തിരിച്ചറിയാവുന്നവ ആകരുത്, സ്വകാര്യമായി എഴുതി സൂക്ഷിക്കുകയും വേണം. കാരണം പിന്നീട് ഏതെങ്കിലും സമയത്ത് റൂട്ടറിന്റ ക്രമീകരണങ്ങള്‍ (Settings) മാറ്റണമെങ്കില്‍ ഈ പാസ്‌വേര്‍ഡ് കൂടിയേ തീരൂ.

ഇതിനായി സിസ്റ്റത്തിന്റെ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ 192.168.1.1 എന്ന ഐപി അഡ്രസ്സ് ടൈപ്പ് ചെയ്ത എന്റര്‍ ചെയ്താല്‍ നിങ്ങളുടെ റൂട്ടറിന്റെ ലോഗിന്‍ വിന്‍ഡോ വരികയും അവിടെ യൂസര്‍നേമും പാസ്‌വേര്‍ഡും നല്‍കിയശേഷം ടൂള്‍ബാറില്‍ നിന്ന് അഡ്മിനിസ്‌ട്രേഷന്‍ ലിങ്ക് എടുത്തശേഷം യൂസര്‍നെയിമും പാസ്‌വേര്‍ഡ് മാറ്റാവുന്നതാണ് (മേല്‍പ്പറഞ്ഞത് സാധാരണയായി എല്ലാ റൂട്ടറുകളുടെയും ഐ.പി ആണ്. എന്നാല്‍, നെറ്റ് ഗിയര്‍ മുതലായ ചില കമ്പനികളുടെ റൂട്ടറുകളില്‍ ഈ ഐപി അഡ്രസ്സിനു പകരമായി 192.168.0.1 ഉപയോഗിക്കുന്നുണ്ട്). 'Admin' അല്ലെങ്കില്‍ 'Administrator' എന്നവയിലേതെങ്കിലുമാണ് സാധാരണ ലോഗിന്‍നേമും പാസ്‌വേര്‍ഡുമായി കമ്പനികള്‍ നല്‍കാറുള്ളത്.



2. വയര്‍ലെസ് നെറ്റ്‌വര്‍ക്കിന്റെ പേര് മാറ്റാം, പ്രക്ഷേപണം തടയാം

വയര്‍ലെസ് നെറ്റവര്‍ക്കിന്റെ പേര് അഥവാ എസ്.എസ്.ഐഡി (Service Set Identifier-SSID) മാറ്റുക. ഇതിനും റൂട്ടര്‍ നിര്‍മ്മാണ കമ്പനി നിര്‍മാണ സമയത്തുതന്നെ ഒരു പേര് നല്‍കിയിരിക്കും. അവരുടെ തന്നെ എല്ലാ റൂട്ടറുകള്‍ക്കും ഇതേ പേര് ആയിരിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ നെറ്റ്‌വര്‍ക്കിന്റെ പേര് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ ആ പേര് മാറ്റുക. ഒന്നിലധികം നെറ്റ്‌വര്‍ക്കുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നെറ്റ്‌വര്‍ക്കിനെ തിരിച്ചറിയാനും ഇത് ഉപകരിക്കും. കൂടാതെ റൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ പേര് ഇടക്കിടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കും. ഈ സംവിധാനവും ആവശ്യമില്ലെങ്കില്‍ ഓഫ് ചെയ്യാവുന്നതാണ്. ഇപ്രകാരം ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നെറ്റ്‌വര്‍ക്ക് സെര്‍ച്ച് ചെയ്താല്‍ ലഭിക്കില്ല.


3. സിഗ്‌നലുകള്‍ കോഡ് രൂപത്തിലാക്കുക

മറ്റുള്ളവര്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാതിരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് നിങ്ങളുടെ വയര്‍ലെസ് സിഗ്‌നല്‍ മാറ്റാര്‍ക്കും തിരിച്ചറിയാത്ത രീതിയില്‍ നിഗൂഢരൂപത്തിലാക്കുക (encryption) എന്നത്. അതിനായി പലരീതിയിലുള്ള കോഡ്മാറ്റരീതികള്‍ ലഭ്യമാണ്. അവയാണ് WEP, WPA, WPA2 തുടങ്ങിയവ. ഇതില്‍ WEP ആണ് ഏറ്റവും ലളിതം, പക്ഷേ ഇതിന് സുരക്ഷ കുറവാണ്. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ WEP നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാവുന്നതാണ്. WPA2 യാണ് ഏറ്റവുമധികം സുരക്ഷ നല്‍കുന്നത്്.

WPA2 ല്‍ തന്നെ പേഴ്‌സണല്‍ (Personel) എന്നും എന്റര്‍പ്രൈസ് (Enterprise) എന്നും രണ്ടുവിഭാഗം കാണാം. ഇതില്‍ പേഴ്‌സണല്‍ സെലക്ട് ചെയ്യുക. (എന്റര്‍പ്രൈസ് എന്നതിന് കൂടുതല്‍ സാങ്കേതിക ആവശ്യമുള്ളതാണ്). ഇതിനായി റൂട്ടറിന്റെ സെക്യൂരിറ്റി സെറ്റിങ്ങ്‌സിലെ വയര്‍ലെസ് എന്ന ടാബ് സെലക്ട് ചെയ്തശേഷം ഏതാണോ വേണ്ടത് എന്ന് തിരഞ്ഞെടുക്കുക. നേരത്തെ ഈ സൗകര്യങ്ങള്‍ ഡിസേബിള്‍ഡ് (Disabled) ആയിരിക്കും. തുടര്‍ന്ന് ഇതിനായി ഒരു പാസ്‌ഫ്രെയ്‌സ് അഥവാ പാസ്‌വേര്‍ഡ് നല്‍കുക. ഇപ്രകാരം നല്‍കിയാല്‍ തുടര്‍ന്ന് നിങ്ങളുടെ നെറ്റവര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ ഈ പാസ്‌വേര്‍ഡ് നല്‍കണം. 2006-നുശേഷമുള്ള റൂട്ടറുകളില്‍ മാത്രമേ WPA2 സൗകര്യം ലഭ്യമാകൂ. പഴയ വയര്‍ലെസ് ലാന്‍ കാര്‍ഡ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും WPA2 സൗകര്യം ലഭ്യമാവില്ല.

വിന്‍ഡോസ് എക്‌സ്​പി സര്‍വ്വീസ് പായ്ക്ക് 2 ഉം WPA 2 എന്ന എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് സപ്പോര്‍ട്ട് ചെയ്യില്ല. അതിനായി മൈക്രോസോഫ്ട് പുറത്തിറക്കിയിട്ടുള്ള ഹോട്ട് ഫിക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യുക (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ)


സാധാരണഗതില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇത്രയും മതിയാവും. കൂടുതല്‍ സുരക്ഷ ആവശ്യമുള്ളവര്‍ക്ക് ചുവടെ പറയുന്ന രീതികളും അവലംബിക്കാവുന്നതാണ്.

4. നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക

നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശനം നല്‍കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ് ഒരു മാര്‍ഗ്ഗം. നെറ്റ്‌വര്‍ക്ക് നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഉള്ളവര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെങ്കില്‍ അവരുടെ സിസ്റ്റത്തിന്റെ 'മീഡിയ ആക്‌സസ് കണ്‍ട്രോണ്‍ (MAC) അഡ്രസ'് മുന്‍കൂട്ടി നല്‍കുക. ഇപ്രകാരം ചെയ്താല്‍ മറ്റ്് അഡ്രസുകള്‍ ഉള്ളവര്‍ക്ക് നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാന്‍ സാധ്യമല്ല.

കമ്പ്യൂട്ടറോ അല്ലെങ്കില്‍ അതുപോലുള്ള ഉപകരണങ്ങള്‍ക്ക് അതിന്റെതുമാത്രമായ ഒരു മാക് അഡ്രസ് ഉണ്ടാവും. ഇത് കണ്ടെത്താന്‍ വിന്‍ഡോസ് ഒ.എസില്‍ കമാന്‍ഡ് പ്രോംപ്റ്റില്‍ പ്രവേശിച്ചശേഷം ipconfig/all എന്ന് ടൈപ്പ് ചെയ്തശേഷം എന്റര്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ ഒരു നീളന്‍ നമ്പര്‍ തെളിയും. അത് എഴുതിയെടുക്കുക. അതാണ് മാക് അഡ്രസ്.

ഇതിനായി സെറ്റിങ്ങ്‌സിലെ Wirless MacFilter എനേബിള്‍ ചെയ്യുക. തുടര്‍ന്ന് നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കേണ്ട മാക് അഡ്രസുകള്‍ നല്‍കാനും പ്രവേശിക്കേണ്ടാത്തവയുടെ മാക് അഡ്രസ് നല്‍കാനുമുള്ള വിഭാഗം താഴെയുണ്ടാകും. ആ ലിസ്റ്റ് എഡിറ്റ് ചെയ്ത് പുതിയവ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

ചിലസമയങ്ങളില്‍ താത്കാലികമായി മാത്രം മറ്റുള്ളവര്‍ക്ക് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സ്വീകരിക്കാന്‍ അനുവാദം നല്‍കേണ്ടതായി വരും. ഉദാഹരണത്തിന് നിങ്ങളുടെ മകന്റെ സുഹൃത്തോ അല്ലെങ്കില്‍ നിങ്ങളുടെസുഹൃത്തോ വീട്ടിലോ ഓഫീസിലോ വരുമ്പോള്‍. അവര്‍ക്ക് ഇപ്രകാരം അവരുടെ നമ്പര്‍ ഉപയോഗിച്ച് അനുവാദം നല്‍കിയാല്‍ മതി. പിന്നെ അവര്‍ വരുമ്പോഴൊക്കെ നിങ്ങളുടെ അനുവാദം കൂടാതെ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുന്നത് തടയുന്നതിന് ചില ഉപകരണങ്ങളില്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ള അനുവാദം നല്‍കുന്ന രീതിയും ലഭ്യമാണ്. അങ്ങനെ ചെയ്താല്‍ ആ സമയം കഴിഞ്ഞാല്‍, ആ മാക് അഡ്രസ് ഉള്ള കമ്പ്യൂട്ടറിന് പിന്നീട് നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാന്‍ കഴിയില്ല. പ്രത്യേക സമയത്തേക്ക് മാത്രം അനുവാദം നല്‍കുന്ന സൗകര്യം എല്ലാ റൂട്ടറുകളിലും ലഭ്യമാവണമെന്നില്ല.




5. നെറ്റ്‌വര്‍ക്കിന്റെ പ്രസരണശേഷി കുറയ്ക്കുക

നെറ്റ്‌വര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കാതിരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണിത്. നിങ്ങളുടെ വീട്ടിലാണ് റൂട്ടര്‍ ഉള്ളതെങ്കില്‍ വീടിന്റെ പരിധിക്കുള്ളിലേക്ക് അതിന്റെ സിഗ്‌നല്‍ശേഷി പരിമിതപ്പെടുത്തുക. അല്ലാത്തപക്ഷം വീടിനു പുറത്തുനിന്ന് മറ്റുള്ളവര്‍ക്ക് ആ നെറ്റ്‌വര്‍ക്ക് കണ്ടെത്താന്‍ കഴിയും. ഓഫീസിലും വ്യവസായ സ്ഥാപനങ്ങളിലുമെല്ലാം ഇപ്രകാരം പരീക്ഷിക്കാവുന്നതാണ്. ഈ സംവിധാനവും എല്ലാ റൂട്ടറുകളിലും ഉണ്ടാവണമെന്നില്ല. 

6. വിദൂര നിയന്ത്രണം ഒഴിവാക്കുക

സാങ്കേതിക വിദഗ്ധര്‍ക്ക് അകലെയുരുന്നു തന്നെ നിങ്ങളുടെ റൂട്ടറിനെ നിയന്ത്രിക്കുകയും സജ്ജീകരണങ്ങളില്‍ മാറ്റംവരുത്തുകയും ചെയ്യാവുന്ന സംവിധാനമാണ് റൂട്ടര്‍ റിമോട്ട് ആക്‌സസ് മാനേജ്‌മെന്റ്്. ഈ സംവിധാനവും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സംവിധാനം ഓഫ് ചെയ്യുക. ഡിഫാള്‍ട്ടായി തന്നെ ഇത് ഓഫ്് ആയിട്ടാണ് ഉപകരണം പുറത്തിറക്കുന്നത്. എങ്കിലും സുരക്ഷക്ക് വേണ്ടി ഒന്നുകൂടി അത് പരിശോധിച്ച് ഉറപ്പുവരുത്തുക.

(ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ വിന്‍ഡോസ് എക്‌സ്​പി 2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന Linksys Wireless-G WRT54GS എന്ന റൂട്ടറിന്റേതാണ്. റൂട്ടറുകളുടെ കമ്പനികള്‍ മാറുന്നതിനനുസരിച്ച് ചോയ്‌സുകളുടെ സ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവാം.)

ഇതിനെല്ലാം പുറമെ വൈഫൈ സുരക്ഷിതമാക്കാന്‍ കമ്പ്യൂട്ടറുകളില്‍ തന്നെ ചില സുരക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ചു കടക്കുക വഴിയും റൂട്ടറിന്റെ സുരക്ഷാകാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനാവുമെന്നോര്‍ക്കുക. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ-

1. കമ്പ്യൂട്ടറിന് പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക.
2. കമ്പ്യൂട്ടറിന്റെ ഫയര്‍ഫാള്‍ ഓണ്‍ ചെയ്യുകയും യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.
3. കമ്പ്യൂട്ടറില്‍ ആന്റിവൈറസ്, ആന്റി മാല്‍വെയര്‍ സോഫ്ട്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.
4. കമ്പ്യൂട്ടറിന്റെ ഫയല്‍, പ്രിന്റര്‍ ഷെയറുകള്‍ ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫ് ചെയ്യുക.
5. കമ്പ്യൂട്ടറിലെ ഫോള്‍ഡറുകള്‍ പ്രൈവറ്റും എന്‍ക്രിപ്്റ്റുമാക്കുക.
6. കമ്പ്യൂട്ടറിലെ Automatic Wireless Connection ആവശ്യമുള്ള സമയങ്ങളില്‍ മാത്രം ഓണ്‍ ചെയ്യുക.

Wednesday, February 09, 2011


2000 engineering books!!!!

Hello,


Here you can see more than 12000 engineering books, Also I would like to know that if i am sending kind of trash mails, then i can stop it now..I dont like to fill your trash if you don’t like these kind of stuffs or any of my emails.


So your valuable feedback would be really great at this time!!
hemistry-Environmental-Material-1-FULL  (499 ebooks)
http://rapidshare.com/users/59IFKL
 
Chemistry-Environmental-Material-2-FULL (500 ebooks)
http://rapidshare.com/users/3BG6D
 
Chemistry-Environmental-Material-3-FULL  (500 ebooks)  
http://rapidshare.com/users/UPYC9O
 
Chemistry-Environmental-Material-4 (500 ebooks now )  
http://rapidshare.com/users/7JL8MK
 
Chemistry-Environmental-Material-5 (500 ebooks)
http://rapidshare.com/users/J9W8O1
 
Chemistry-Environmental-Material-6  (500  ebooks)
http://rapidshare.com/users/VUIYR7
 
Chemistry-Environmental-Material-7 
http://rapidshare.com/users/HG2GJX  (500 ebooks)  
 
Chemistry-Environmental-Material-8  (500 ebooks)
http://rapidshare.com/users/ZHZJX3
 
Chemistry-Environmental-Material-9  (246 ebooks)
http://rapidshare.com/users/OEUFGJ
 
Chemistry-Environmental-Material-9-2 (478 ebook) 
http://rapidshare.com/users/S90SMK
 
Chemistry-Environmental-Material-10  (500 EBOOKS)>>>>new uploads
http://rapidshare.com/users/5720C5
 
Chemistry-Environmental-Material-11  (500 ebooks)
http://rapidshare.com/users/XKCC24
 
Chemistry-Environmental-Material-12 (100 ebook)= 2 gb
http://rapidshare.com/users/VJY7Z2
 
 
Chemistry-Environmental-Material-13(25 ebook) = 80 mb
http://rapidshare.com/users/3FI288
 
 
Electronical-Computer-Mechanical-FULL (498 ebooks)
http://rapidshare.com/users/N18RP5
 
Electronical-Computer-Mechanical-2-FULL (500 ebooks) 
http://rapidshare.com/users/9CGT0S
 
Electronical-Computer-Mechanical-3-FULL (500 ebooks)
http://rapidshare.com/users/U7BCJ4
 
Electronical-Computer-Mechanical-4-FULL  (500 ebooks) 
http://rapidshare.com/users/DI198U
 
Electronical-Computer-Mechanical-5   (500  ebooks)
http://rapidshare.com/users/HZ771Q
 
Electronical-Computer-Mechanical-6 (500 ebooks)
http://rapidshare.com/users/KWUJA0
 
Electronical-Computer-Mechanical-7 (411 ebooks)
http://rapidshare.com/users/PDSSAU
 
Electronical-Computer-Mechanical-8  (357 ebook) 
http://rapidshare.com/users/F8SSGH
 
Electronical-Computer-Mechanical-9 (498 new ebooks) >>>>new uploads
http://rapidshare.com/users/W9P5MF
 
Electronical-Computer-Mechanical-10  (273 EBOOKS) >>>>new uploads
http://rapidshare.com/users/I8BZRY
 
Electronical-Computer-Mechanical-12  (56 ebooks)= 700 mb
 
http://rapidshare.com/users/SYT9AN
 
solution manuals only  (49 ebooks)
http://rapidshare.com/users/J4FEFH
 
Request-1  (168 ebooks)
http://rapidshare.com/users/T44GAN
 
Request 2 ( 260 ebooks)
http://rapidshare.com/users/4V5BWQ
 
Mix-1 (mostly requests)  (382 ebooks)
http://rapidshare.com/users/WJY1GQ
 
Plastics (17 request ebooks)
http://rapidshare.com/users/PA0ZWB
 
Request-energy-steal
http://rapidshare.com/users/GSJ5DA
 
STEEL & METALLURGY        (42 ebooks) = 700 mb
http://rapidshare.com/users/OAL4DG
 
Computer & Programming-1  (500 ebooks)
http://rapidshare.com/users/7ZL4Y3
 
Computer & Programming-2  (500 ebooks)
http://rapidshare.com/users/5CP4M0
 
Computer & Programming-3 (69 ebooks)
http://rapidshare.com/users/AKFE8D
 
Statistics  (68 ebooks)
http://rapidshare.com/users/J43CH5
 
food safety & sanitation& hygiene   
http://rapidshare.com/users/7QYK21
 
Skillsoft
 
http://rapidshare.com/users/OCBYBF




The login password is(you have to use the full sentence) : uploaded by kingdwarf_djkelaj
Thank you,

മൊബൈല് കാള്‍ ചീറ്റര്‍ – Call Cheater


Do you know this feeling? Actually you did not want to accept the incoming call at all. But nevertheless you have done it inadvertently and now the caller is getting terribly on your nerves?
callcheater-mainscreen
If you feel forced to accept a call, then with this innovative product you can convey the feeling to the caller that you stand in the midst of a loud crowd, a thunderstorm just falls or a rock concert blocks your auditorial canal.
CallCheater plays arbitrary background noises during telephone calls. Some audio-files are enclosed already by the producer Rock Your Mobile! The software solution can use arbitrary additional audio-files, though.CallCheater distinguishes by design, simple handling and a great performance range.
Compatible devices:
- Nokia 7650
- Nokia 3650/3600
- Nokia N-Gage/N-Gage QD
- Nokia 3660/3620
- Siemens SX1
- Nokia 6600
- Nokia 7610
- Nokia 6670
- Nokia 6260
- Nokia 6630
- Panasonic x700/x701
- Nokia 3230
- Nokia 6680/668

Nokia 7705 Twist


Nokia introduced the Nokia 7705 Twist, a phone with a square shape that swivels open to reveal a full QWERTY keypad.
The phone’s shortcut buttons provide quick access to messaging, the 3.0 megapixel camera, Web browsing, V CAST Music with Rhapsody, voice commands, and speakerphone options.
The Contact Light Ring, located in the lower right corner, can be customised to identify a message or a call from those listed in the contact directory.
The 7705 is available in black with Xpress-on covers in black and purple packaged with the phone.
NDTV Gadget Guru : Nokia 7705 Twist
NDTV Gadget Guru : Nokia 7705 Twist
NDTV Gadget Guru : Nokia 7705 Twist
NDTV Gadget Guru : Nokia 7705 Twist

Motorola shows off Android phone


Struggling phone maker Motorola unveiled its first device using Google’s Android system, banking on it to power features that will attract consumers looking to use their phones to connect with friends, family and colleagues.
The Cliq comes with a touch screen and a standard, “QWERTY” keyboard that slides out from its side. Software on it will let users aggregate contact information from various social networks and e-mail accounts. Small application “widgets” will show such information as your friends’ Facebook status updates on the home screen.
The new device also sports a five-megapixel camera, allowing for sharper images than most other phones, including Apple’s iPhone and its three-megapixel resolution.
The Cliq, which Motorola unveiled during a GigaOM mobile Internet conference in San Francisco, will be available from wireless carrier T-Mobile in time for the holiday season. Pricing and release details will be announced within three weeks.
Motorola plans to unveil a second Android phone in the coming weeks. It will also be available for the holidays, most likely through Verizon Wireless, which has already said it will be one of the US carriers for a Motorola smart phone.
The company’s Android-based phones could be key to luring back customers. The Schaumburg-based company hasn’t produced a hit since the wildly popular Razr phone in 2005.
Sanjay Jha, Motorola’s co-CEO and head of mobile devices, said Google’s Android software is a modern, well-written operating system that allows people do many different things with their phones. He said a vibrant community of programmers has sprung to build tools around Android. Thousands of applications are already available for free or for sale directly from Android phones.
With Android, which Google encourages manufacturers to use and customize for free, Motorola can also offer distinctive features something that will be key in convincing cell phone shoppers that the Cliq is more worthy of their dollars than the iPhone and Research In Motion Ltd.’s BlackBerry devices.
“I see this as a first step in a long journey where we develop the kind of products which are really relevant for consumers,” Jha said in an interview.
Jim Kelleher, an analyst at Argus Research, said the Cliq may be Motorola’s best stab at the smart phone market thus far.
“I think for Motorola to retain its tech edge and reputation for engineering, it really has to hit a home run not necessary with this particular phone, but with its phones in the coming year, including this one,” he said.
Outside the US, the Cliq will be known as the Dext. It will be available through wireless carrier Orange in the UK and France, Telefonica in Spain and America Movil in South America.
Currently, T-Mobile sells two Android-running smart phones made by HTC, and Sprint Nextel is releasing one also made by HTC on October 11. Samsung has said it is making an Android phone as well.
NDTV Gadget Guru : Motorola Cliq aka Dext
Struggling phone maker Motorola unveiled its first device using Google’s Android system, banking on it to power features that will attract consumers looking to use their phones to connect with friends, family and colleagues.
NDTV Gadget Guru : Motorola Cliq aka Dext
The Cliq (known as the Dext outside the US) comes with a touch screen and a standard, “QWERTY” keyboard that slides out from its side.
NDTV Gadget Guru : Motorola Cliq aka Dext
Software on it will let users aggregate contact information from various social networks and e-mail accounts. Small application “widgets” will show such information as your friends’ Facebook status updates on the home screen
NDTV Gadget Guru : Motorola Cliq aka Dext
The new device also sports a five-megapixel camera, allowing for sharper images than most other phones, including Apple’s iPhone and its three-megapixel resolution.

വിന്‍ഡോസ് എക്സ്‌ പി യില്‍ പ്രവര്ത്തിക്കുന്ന ആദ്യ മൊബയില്‍ ഫോണ്‍


Windows XP – xpPhone

Instead of using Windows mobile or Android as the operating systems for mobile phone, In Technology Group Limited (ITG) has taken another innovative approach to use Windows XP as the operating systems on its mobile phone which known as xpPhone. The xpPhone is the world first ever mobile phone which runs on Windows XP. The xpPhone has been designed with a large screen 4.8-inch TFT LCD with 800 x 400 touchscreen for users to feel like desktop view. The messaging functionality has been enhanced with a sliding QWERTY keyboard.
xpPhone
xpPhone
Powered by AMD Super Mobile processor with 512MB or 1GB memory, xpPhone is also equipped with a CMOS camera. It boasts with dual hard drive SSD and HDD, supports all three major 3G standards, HSDPA, HSUPA and EVDO, and integrated A-GPS. In addition, it also comes with Lithium-ion battery that provides up to 5 hours of talk time, Bluetooth enabled and supports Wi-Fi.
Available in white, red and silver colors, The xpPhone with weighs 400 grams is available for pre order from xpPhone official website.

Tuesday, February 08, 2011

ഡെല്ലിന്റെ പുത്തന്‍ ഫോണുകള്‍



Posted on: 08 Feb 2011




ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് രണ്ടു പുത്തന്‍മോഡലുകള്‍ സമ്മാനിക്കുകയാണ് കമ്പ്യൂട്ടര്‍ കമ്പനിയായ ഡെല്‍. ഡെല്ലിന്റെ ലാപ്‌ടോപ്പുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഗുണമേന്‍മയ്ക്ക് പേരുകേട്ടവയാണ്. മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച വില അല്പം കൂടുതലാണെന്നതാണ് ഡെല്‍ കമ്പ്യൂട്ടറുകളെക്കുറിച്ച് പണ്ടേ കേള്‍ക്കുന്ന പരാതി. ആ 'ചീത്തപ്പേര്' നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ അവരുടെ മൊബൈല്‍ഫോണുകളും വിജയിച്ചിരിക്കുന്നു. ഡെല്‍ വെന്യൂ (Dell Venue), ഡെല്‍ വെന്യൂ പ്രോ (Dell Venue Pro) എന്നീ രണ്ടുമോഡല്‍ ഫോണുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വെന്യുവിന് ഇന്ത്യയില്‍ 29,990 രൂപയും വെന്യൂ പ്രോയ്ക്ക് 34,990 രൂപയുമാണ് വില. ഇന്ത്യന്‍ ബ്രാന്‍ഡ് ലാപ്‌ടോപ്പിനേക്കാളും പി.സിയേക്കാളും വില വരും ഡെല്‍ സ്മാര്‍ട്‌ഫോണുകള്‍ക്കെന്നര്‍ഥം.

പൊന്നുംവില കൊടുത്തു വാങ്ങേണ്ട ഈ ഫോണുകളുടെ സവിശേഷതകള്‍ ഇനി പരിചയപ്പെടാം. ആന്‍ഡ്രോയ്ഡ് 2.2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണ് ഡെല്‍ വെന്യു. 4.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഗോറില്ല ഗഌസുമാണ് ഫോണിലുള്ളത്. സ്‌ക്രീനില്‍ തീരെ പോറല്‍ വീഴില്ലെന്നതാണ് ഗോറില്ല ഗ്ലാസിന്റെ പ്രത്യേകത. ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറും 512 എം.ബി. റാമും ഒരു ജി.ബി. റോമും ജെല്‍ വെന്യുവിലുണ്ട്. ഒപ്പം വൈഫൈ, ബ്ലൂടൂത്ത്, ഗ്രാവിറ്റി സെന്‍സര്‍, ഇകോമ്പസ്, 720 പി. ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, അസിസ്റ്റഡ് ജി.പി.എസ്. തുടങ്ങിയ സൗകര്യങ്ങളും. ഓട്ടോഫോക്കസും 4എക്‌സ് സൂമുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ഫോണില്‍ ഒരുക്കിയിട്ടുള്ളത്.


സ്‌ലൈഡര്‍ രീതിയിലുള്ള ഡെല്‍ വെന്യുവില്‍ ടച്ച്‌സ്‌ക്രീനിനൊപ്പം ക്യൂവെര്‍ട്ടി കീബോര്‍ഡുമുണ്ട്. ഒരു ജിബി ഇന്റേണല്‍ മെമ്മറിയുളള ഈ മോഡലില്‍ 32 ജിബി വരെയുള്ള ഡാറ്റ കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. അതിവേഗത്തിലുള്ള വെബ് കണക്ടിവിറ്റിയും ഓഫീസ് ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ആക്ടീവ്‌സിങ്ക്, ക്വിക്ക് ഓഫീസ് സംവിധാനങ്ങളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

സാങ്കേതിക സംവിധാനങ്ങളുടെയും ഹാര്‍ഡ്‌വെയര്‍ കരുത്തിന്റെയും കാര്യത്തില്‍ ഡെല്‍ വെന്യൂ പ്രോയും, വെന്യൂവും ഏതാണ്ട് ഒരുപോെലയാണ്. വെന്യൂ പ്രോയില്‍ ആന്‍ഡ്രോയ്ഡിനു പകരം വിന്‍ഡോസ് ഫോണ്‍ 7 ഓപ്പറേറ്റിങ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുക എന്നതാണ് കാര്യമായൊരു വ്യത്യാസം. വെന്യൂവില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളതെങ്കില്‍, വെന്യൂ പ്രോയില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയേയുള്ളു. വെന്യൂവിലേതുപോലെ മെമ്മറികാര്‍ഡ് സ്‌ലോട്ട് പ്രോയിലില്ല. എന്നിട്ടും അയ്യായിരം രൂപ വിലക്കൂടുതല്‍ എന്താണെന്ന ചോദ്യത്തിന്, അതിന് കാരണം വിന്‍ഡോസ് ഫോണ്‍ 7 ഒഎസ് എന്നതാകും ഡെല്ലിന്റെ മറുപടി. ഫിബ്രവരി 18 മുതല്‍ രാജ്യത്തെ റീട്ടെയില്‍ ഷോറുമുകളില്‍ ഈ ഫോണുകള്‍ ലഭിച്ചുതുടങ്ങും.

List of the keyboard shortcuts that are available in Windows




















Getting used to using your keyboard exclusively and leaving your mouse behind will make you much more efficient at performing any task on any Windows system. I use the following keyboard shortcuts every day:

Windows key + R = Run menu

This is usually followed by:
cmd = Command Prompt
iexplore + "web address" = Internet Explorer
compmgmt.msc = Computer Management
dhcpmgmt.msc = DHCP Management
dnsmgmt.msc = DNS Management
services.msc = Services
eventvwr = Event Viewer
dsa.msc = Active Directory Users and Computers
dssite.msc = Active Directory Sites and Services
Windows key + E = Explorer

ALT + Tab = Switch between windows

ALT, Space, X = Maximize window

CTRL + Shift + Esc = Task Manager

Windows key + Break = System properties

Windows key + F = Search

Windows key + D = Hide/Display all windows

CTRL + C = copy

CTRL + X = cut

CTRL + V = paste

Also don't forget about the "Right-click" key next to the right Windows key on your keyboard. Using the arrows and that key can get just about anything done once you've opened up any program.


Keyboard Shortcuts

[Alt] and [Esc] Switch between running applications

[Alt] and letter Select menu item by underlined letter

[Ctrl] and [Esc] Open Program Menu

[Ctrl] and [F4] Close active document or group windows (does not work with some applications)

[Alt] and [F4] Quit active application or close current window

[Alt] and [-] Open Control menu for active document

Ctrl] Lft., Rt. arrow Move cursor forward or back one word

Ctrl] Up, Down arrow Move cursor forward or back one paragraph

[F1] Open Help for active application

Windows+M Minimize all open windows

Shift+Windows+M Undo minimize all open windows

Windows+F1 Open Windows Help

Windows+Tab Cycle through the Taskbar buttons

Windows+Break Open the System Properties dialog box



acessability shortcuts

Right SHIFT for eight seconds........ Switch FilterKeys on and off.

Left ALT +left SHIFT +PRINT SCREEN....... Switch High Contrast on and off.

Left ALT +left SHIFT +NUM LOCK....... Switch MouseKeys on and off.

SHIFT....... five times Switch StickyKeys on and off.

NUM LOCK...... for five seconds Switch ToggleKeys on and off.

explorer shortcuts

END....... Display the bottom of the active window.

HOME....... Display the top of the active window.

NUM LOCK+ASTERISK....... on numeric keypad  Display all subfolders under the selected folder.

NUM LOCK+PLUS SIGN....... on numeric keypad (+) Display the contents of the selected folder.

NUM LOCK+MINUS SIGN....... on numeric keypad (-) Collapse the selected folder.

LEFT ARROW...... Collapse current selection if it's expanded, or select parent folder.

RIGHT ARROW....... Display current selection if it's collapsed, or select first subfolder.




Type the following commands in your Run Box (Windows Key + R) or Start Run

devmgmt.msc = Device Manager
msinfo32 = System Information
cleanmgr = Disk Cleanup
ntbackup = Backup or Restore Wizard (Windows Backup Utility)
mmc = Microsoft Management Console
excel = Microsoft Excel (If Installed)
msaccess = Microsoft Access (If Installed)
powerpnt = Microsoft PowerPoint (If Installed)
winword = Microsoft Word (If Installed)
frontpg = Microsoft FrontPage (If Installed)
notepad = Notepad
wordpad = WordPad
calc = Calculator
msmsgs = Windows Messenger
mspaint = Microsoft Paint
wmplayer = Windows Media Player
rstrui = System Restore
netscp6 = Netscape 6.x
netscp = Netscape 7.x
netscape = Netscape 4.x
waol = America Online
control = Opens the Control Panel
control printers = Opens the Printers Dialog


internetbrowser

type in u're adress "google", then press [Right CTRL] and [Enter]
add www. and .com to word and go to it


For Windows XP:

Copy. CTRL+C
Cut. CTRL+X
Paste. CTRL+V
Undo. CTRL+Z
Delete. DELETE
Delete selected item permanently without placing the item in the Recycle Bin. SHIFT+DELETE
Copy selected item. CTRL while dragging an item
Create shortcut to selected item. CTRL+SHIFT while dragging an item
Rename selected item. F2
Move the insertion point to the beginning of the next word. CTRL+RIGHT ARROW
Move the insertion point to the beginning of the previous word. CTRL+LEFT ARROW
Move the insertion point to the beginning of the next paragraph. CTRL+DOWN ARROW
Move the insertion point to the beginning of the previous paragraph. CTRL+UP ARROW
Highlight a block of text. CTRL+SHIFT with any of the arrow keys
Select more than one item in a window or on the desktop, or select text within a document. SHIFT with any of the arrow keys
Select all. CTRL+A
Search for a file or folder. F3
View properties for the selected item. ALT+ENTER
Close the active item, or quit the active program. ALT+F4
Opens the shortcut menu for the active window. ALT+SPACEBAR
Close the active document in programs that allow you to have multiple documents open simultaneously. CTRL+F4
Switch between open items. ALT+TAB
Cycle through items in the order they were opened. ALT+ESC
Cycle through screen elements in a window or on the desktop. F6
Display the Address bar list in My Computer or Windows Explorer. F4
Display the shortcut menu for the selected item. SHIFT+F10
Display the System menu for the active window. ALT+SPACEBAR
Display the Start menu. CTRL+ESC
Display the corresponding menu. ALT+Underlined letter in a menu name
Carry out the corresponding command. Underlined letter in a command name on an open menu
Activate the menu bar in the active program. F10
Open the next menu to the right, or open a submenu. RIGHT ARROW
Open the next menu to the left, or close a submenu. LEFT ARROW
Refresh the active window. F5
View the folder one level up in My Computer or Windows Explorer. BACKSPACE
Cancel the current task. ESC
SHIFT when you insert a CD into the CD-ROM drive Prevent the CD from automatically playing.

Use these keyboard shortcuts for dialog boxes:

To Press
Move forward through tabs. CTRL+TAB
Move backward through tabs. CTRL+SHIFT+TAB
Move forward through options. TAB
Move backward through options. SHIFT+TAB
Carry out the corresponding command or select the corresponding option. ALT+Underlined letter
Carry out the command for the active option or button. ENTER
Select or clear the check box if the active option is a check box. SPACEBAR
Select a button if the active option is a group of option buttons. Arrow keys
Display Help. F1
Display the items in the active list. F4
Open a folder one level up if a folder is selected in the Save As or Open dialog box. BACKSPACE

If you have a Microsoft Natural Keyboard, or any other compatible keyboard that includes the Windows logo key and the Application key , you can use these keyboard shortcuts:


Display or hide the Start menu. WIN Key
Display the System Properties dialog box. WIN Key+BREAK
Show the desktop. WIN Key+D
Minimize all windows. WIN Key+M
Restores minimized windows. WIN Key+Shift+M
Open My Computer. WIN Key+E
Search for a file or folder. WIN Key+F
Search for computers. CTRL+WIN Key+F
Display Windows Help. WIN Key+F1
Lock your computer if you are connected to a network domain, or switch users if you are not connected to a network domain. WIN Key+ L
Open the Run dialog box. WIN Key+R
Open Utility Manager. WIN Key+U

accessibility keyboard shortcuts:

Switch FilterKeys on and off. Right SHIFT for eight seconds
Switch High Contrast on and off. Left ALT+left SHIFT+PRINT SCREEN
Switch MouseKeys on and off. Left ALT +left SHIFT +NUM LOCK
Switch StickyKeys on and off. SHIFT five times
Switch ToggleKeys on and off. NUM LOCK for five seconds
Open Utility Manager. WIN Key+U

shortcuts you can use with Windows Explorer:


Display the bottom of the active window. END
Display the top of the active window. HOME
Display all subfolders under the selected folder. NUM LOCK+ASTERISK on numeric keypad
Display the contents of the selected folder. NUM LOCK+PLUS SIGN on numeric keypad (+)
Collapse the selected folder. NUM LOCK+MINUS SIGN on numeric keypad (-)
Collapse current selection if it's expanded, or select parent folder. LEFT ARROW
Display current selection if it's collapsed, or select first subfolder. RIGHT ARROW

പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം



ചട്ടമ്പിസ്വാമികള്‍

മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടേയും മാതാപിതാക്കന്മാരായിരിക്കുന്നത്. ബ്രഹ്മസാന്നിദ്ധ്യം കൊണ്ട് മൂലപ്രകൃതി ചേഷ്ടിച്ചു നിത്യപരമാണുക്കള്‍ തമ്മില്‍ വിശ്ലേഷണങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ സകലതും നിറവേറ്റി പോകുന്നു. പ്രപഞ്ച നിര്‍മ്മാണം ബ്രഹ്മപ്രകൃതികളുടെ സംയോഗം നിമിത്തമാണ് എന്നത് ‘അ’കാര രൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. ‘അ’കാരം ബ്രഹ്മ മൂലപ്രകൃതി (ശിവശക്തി) കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണ് കല്പിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, പിന്നീട് വ്യവഹാരോചിതമായിട്ടുണ്ടായിട്ടുള്ള സകല ശബ്ദപ്രപഞ്ചവും ഭാഷാപ്രപഞ്ചവും, വാക് പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തില്‍ നിന്നുണ്ടായതാണ്.
മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതില്‍ ഈ തത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതില്‍ മേല്‍ പങ്ക്, കീഴ് പങ്ക് എന്ന് രണ്ടുഭാഗങ്ങളുണ്ട്. മേല്‍ പങ്കുബ്രഹ്മത്തെ അതായത് പുല്ലിംഗത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂലപ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു. ഈ രണ്ടു പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തില്‍ അവയ്ക്ക് ഈ ലിംഗ വ്യത്യാസമോ വാക്യവാചക പ്രപഞ്ചം സൃഷ്ടിക്കാനുള്ള
ക്തിയോ ഇല്ല. അവയുടെ സംയോഗത്തില്‍ മാത്രമേ ഓരോ പൂര്‍ണ്ണ  ശബ്ദവും അക്ഷരവുമായിചേര്‍ന്ന് മറ്റുശബ്ദങ്ങളെ ജനിപ്പിച്ചും അവയോടുചേര്‍ന്നും  ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ള. കാലക്രമത്തില്‍ ഈ ആദ്യഅകാരത്തില്‍ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്വം മറച്ചുവച്ചു. അതിനുള്ള കാരണമെന്തെന്നാല്‍ ഓരോഭാഷയും പ്രൗഢാവസ്ഥയില്‍ എത്തിയതിന്‍റെ ശേഷം അതിന്‍റെ യഥാര്‍ത്ഥ മര്‍മ്മരസ്ഥാനം ഗോപ്യമായി വയ്ക്കേണ്ടതായും, അതറിഞ്ഞിട്ടുകേവലം കാര്യങ്ങളില്‍ പ്രയോജനമില്ലാത്തതായും വന്നുചേര്ന്നു  എന്നുള്ള സംഗതിയാണ്.
സകല ഭാഷാ പ്രപഞ്ചങ്ങള്‍ക്കും  ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്‍റെ  മേല്പങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതുപോലെ എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടി സ്ഥിതിസംഹാരകര്‍ത്താണക്കന്മാരായ മാതാപിതാക്കള്‍ ആണും പെണ്ണുമാണ്. ഇവരുടെ സംയോഗത്തില്‍ ജീവജാലങ്ങള്‍ വര്‍ദ്ധിക്കുകയും, ഐക്യമത്യത്തില്‍ നിലനില്‍ക്കുകയും വിശ്ലേഷത്തില്‍ പ്രജാവര്‍ദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയില്‍ സമുദായ നാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിയ്ക്ക് ചേഷ്ടിക്കുവാന്‍ ശക്തിയില്ല എന്നതു നോക്കുമ്പോള്‍ സര്‍വ്വസ പ്രാധാന്യം ബ്രഹ്മത്തിനുതന്നെ നല്കാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുന്നത് ചേഷ്ടാവിലാസം കൊണ്ടാകയാല്‍ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നല്കേണ്ടതായിരിക്കുന്നു.
മൂലപ്രകൃതിയായ പ്രപഞ്ച സൃഷ്ടിക്ക് പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ആ പ്രകൃതി സൃഷ്ടങ്ങളായ വസ്തുക്കള്‍ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയില്‍ ബ്രഹ്മത്തിന് ഒരു തല്‍പരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലതും പ്രകൃതിക്കും അവളുടെ സന്താനങ്ങള്‍ക്കും  അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്‍റെ സ്ഥിതിയും പ്രയത്നവും തത്ഭലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കുമുള്ളതാണ്.
പരമാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷന്‍റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണെങ്കില്‍, ഒരു ഉദാസീനന്‍റെ നിലമാത്രമാണ്. ബ്രഹ്മസാന്നിദ്ധ്യം മാത്രംകൊണ്ട് സര്‍വ്വ പ്രപഞ്ചരചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിതീര്‍ക്കുന്നതുപോലെ പുരുഷന്‍ സ്ത്രീക്ക് വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ചു സംസാരചക്രം പ്രവര്‍ത്തി പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവന്‍ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്‍റെ  ശരീരനിര്‍മ്മാണം അവയ്ക്ക് പറ്റാത്തതുമാണ്.
കാര്യപ്രപഞ്ചത്തില്‍, പുരുഷനേക്കാള്‍ അധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും, സമുദായവൃദ്ധിക്ഷയങ്ങള്‍ക്കു  സ്ത്രീയുടെ കാര്യഭരണം വാസ്തവത്തില്‍ ഹേതുവായിരിക്കകൊണ്ടും അവള്‍ക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ് വേല ചെയ്തും കാടുകയറിയും നാടോടിയും, തെണ്ടിത്തിരിഞ്ഞും സ്വന്തം കടമ നിര്‍വ്വഹിച്ചു സ്വജനപരിരക്ഷ ചെയ്യുന്നതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ സ്വഗൃഹങ്ങളില്‍ ഇരുന്ന് ഇശ്ചാമാത്ര ശക്തിയാലും സാമര്‍ത്ഥ്യം  കൊണ്ടും അവരവര്‍ക്കു  വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധര്‍മ്മ നിഷ്ടകൊണ്ട് സ്വഗൃഹ പരിസരം മുതല്‍ ഭൂമിയൊട്ടുക്ക് ആജ്ഞാശക്തിയില്‍ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്‍റെ സാക്ഷിത്വസഹായത്തില്‍ സ്ത്രീ സര്‍വ്വസ്വതന്ത്രയായ ത്രൈലോക്യനായികയുമാണ്. അല്ലാതെ മൂഢമതികള്‍ പറകയും ആചരിക്കുകയും ചെയ്യും വണ്ണം ന സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്നു കല്പിച്ച് കൂട്ടിലിട്ട കിളിയെപോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോല്പാദനത്തിനുള്ള ഒരു യന്ത്രമായി കരുതുകയും, പുരുഷന്‍ എന്തുതോന്യാസവും കാണിക്കാമെന്നുള്ള ഗര്‍വോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാന്‍ തനിക്കേ കെല്പുള്ളൂവെന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധര്‍മ്മത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു.
ഇതിന്‍റെ  അര്‍ത്ഥം ഇപ്പോള്‍ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങള്‍ ചെയ്തുതരുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്കിടം ഒഴിഞ്ഞുകൊടുത്ത് ഗൃഹത്തില്‍ ചെന്ന് ശിശുക്കളെ പോറ്റി വളര്‍ത്തളണമെന്നോ, ഗൃഹത്തിലിരുന്ന് അന്യാദൃശമായ സ്വയംഭരണശക്തി ലോകമൊട്ടുക്കു വ്യാപിക്കേണ്ട സ്ത്രീകള്‍ ഗൃഹംവിട്ട് കെട്ടിഞെളിഞ്ഞ് രാജ്യകാര്യാദികള്‍ നടത്തുകയോ സഭകൂടി പ്രസംഗങ്ങള്‍ തട്ടിമൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തില്‍ തന്‍റെ കൃത്യമറിഞ്ഞ് ധര്‍മ്മനിഷ്ടയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണ്, ലോകൈക ചക്രവര്‍ത്തിനി. അങ്ങനെ എല്ലാ കാര്യവും ഇരുന്നിടത്തിരുന്നു നടത്തുവാന്‍ ശേഷിയും അധികാരവും അവകാശവും സ്ത്രീക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങല്‍ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷന്‍ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീക്കു തന്‍റെ വിധിവിഹിതമായിരിക്കുന്നത് ഉത്തമധര്‍മ്മം  നടത്തുവാന്‍ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കുസ്വതേ സ്ത്രീയാകനിമിത്തം പ്രകൃതികല്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.
ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നതു പരമാര്‍ത്ഥമാണ്. മനുശ്യലോകത്ത് ഉത്തരവാദിത്വം പുരുഷനേക്കാള്‍ സ്ത്രീക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകള്‍, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളില്‍ സഹിച്ചുപോരുന്ന ബഹുവിധ ക്ലേശങ്ങളെപ്പറി ശാന്തമായി അവലോകനം ചെയ്താല്‍ അവന്‍റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ  പാദാരവൃന്ദങ്ങളില്‍ നമസ്കരിക്കതന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങള്‍ ഈപ്രപഞ്ചത്തില്‍ ജീവലോകം ആകമാനം പരിശോധിച്ചാലും സ്ത്രീനിന്ദകന്മാരും തന്മൂലം നിര്‍ഘൃണന്മരും കൃതഘ്നന്മാരുമായ പുരുഷപുരീഷങ്ങള്‍ പോലും സ്ത്രീകള്‍ തന്നെയെന്നേപറയൂ.
വിചാരണബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷന്‍ അല്പനേരം അവന്‍റെ മനംഒന്നുനിര്‍ത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായാവിലാസം! ഈ വന്ദ്യഗാത്രികള്‍ ഇതെല്ലാം ആര്‍ക്കുവേണ്ടി എനതിനായി അനുഭവിക്കുന്നു. പുരുഷന്‍റെ കൃതജ്ഞതയും ഒന്നും അവര്‍ ആവശ്യപ്പെടുകയുമില്ല. അവ എത്രനിസാരങ്ങള്‍! പത്തുമാസം വയറ്റില്‍ കഷ്ടപ്പെട്ടു ഭേസി, ദുര്‍വാരവേദനയനുഭവിച്ച് പ്രസവിച്ചുണ്ടാകുന്ന എത്ര തന്നെ വികൃതവും വിരൂപവുമായിരുന്നാലും അതിന്‍റെ അമ്മ അതിന്‍റെ മലമൂത്രാദികളില്‍ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളര്‍ത്തിപോരുന്നു. താന്‍ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയംതന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടുകൂടിത്തന്നെ എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളെയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനുപകരം, തന്നാലാവുന്നദ്രോഹവും  ശല്യവും ചെയ്തുവരുന്ന പുത്രങ്കല്‍കൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംഷയോകൂടാതെ അകളങ്കകരുണയോടെ അവന്‍ നന്നായിവരണേ  സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മാതാവിന്‍റെ മഹിമ മറ്റാര്‍ക്കുകിട്ടും?
പിന്നെ സ്വശരീരരക്ഷയ്ക്ക് യാതൊന്നും കൊണ്ടുവരാതെയും അവനവന്‍റെ ബാല്യദശയില്‍ സ്വേശ്ചയായി കൈകാലുകള്‍കൂടി അനക്കുവാന്‍ വയ്യാതെയും നിലവിളിക്കുവാനല്ലാതെ മറ്റുയാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതല്‍ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വര്‍ത്തിക്കുന്ന മാതൃസ്നഹശക്തിക്കു തുല്യമായ ശക്തി ലോകത്തില്‍ മറ്റുയാതൊന്നുമില്ല.
മക്കളുണ്ടായാല്‍ പ്രായം വരുന്നതുവരേക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളൂ എന്നും, അതുവരേക്കുമാത്രമേ അതുനിലനില്‍ക്കുന്നുള്ളൂവെന്നും, അത്രത്തോളം ശുശ്രൂഷിക്കേണ്ടത് അവരുടെ കടമയാണെന്നല്ലാതെ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്നും ശഠിക്കുന്ന പരിഷ്കാരികളുണ്ട്. ഈകൃതഘ്നന്മാരോട് അവരെ ഈ ലോകത്തിലേക്ക് ആര്‍ വിളിച്ചിട്ടാണ് വന്നത് എന്നും ഇത്ര പരമ ദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറകയല്ലാതെ ഗത്യന്തരമില്ല.
ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും പിന്നെയും മരണംവരെ മാതാവുതന്നെയാണ് സകല ശ്രേയസ്സിനും ഹേതുവെന്നുള്ളതും വാസ്തവമാണ്. കാലംകൊണ്ടും പ്രായപൂര്‍ത്തികൊണ്ടും അവയവപൂര്‍ത്തികൊണ്ടും വികാരഭേദങ്ങള്‍കൊണ്ടും ബാല്യാല്‍പരം മാതാവിനുകുട്ടികളെ ശുശ്രൂഷിക്കാന്‍ തരമില്ലാതെ വരുമ്പോള്‍ മാതാവ് അവരെ വിവാഹാദിക്രിയകള്‍ചെയ്ത് ഒരു സ്തീയെ ഭാരമേല്‍പ്പിക്കുന്നു എന്നിരിക്കിലും അവന്‍ സദാസമയവും എന്തുചെയ്യുന്നോ അവനുസുഖംതന്നെയോ എന്നുംമറ്റുമുള്ള ചിന്താവ്യാപാരങ്ങള്‍ മാതാവിന്‍റെ മനസ്സില്‍നിന്നും വിട്ടുപിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അന്‍പുചൊരിയുന്നതുമായ ആ വിചാരം തന്നെയാണ് പിന്നീട് മക്കള്‍ക്ക് ശ്രേയസ്സിനുകാരണമായിതീരുന്നത്.
“ഇശ്ചാമാത്രം പ്രഭോഃ സൃഷ്ടി” ഇശ്ചമാത്രംകൊണ്ട് ഭഗവാന്‍ എല്ലാം സൃഷ്ടിക്കുന്നു- എന്നപോലെ അമ്മയുടെ അനുഗ്രഹം കൊണ്ടതന്നെ മക്കളും പ്രപഞ്ചത്തില്‍ പുലരുന്നു. ഇങ്ങനെനോക്കുമ്പോള്‍ പുരുഷനെ ഒരുകാലത്ത് ജനിപ്പിച്ച സാക്ഷാല്‍ അമ്മയും, പിന്നൊരുകാലത്തു തല്കാലം ഭാര്യയായിരുന്ന്, താന്‍ പുത്രീരൂപേണ ജനിക്കുവാന്‍ ഇടയാക്കുന്നതും ജീവാവസാനം തൊനൊരുമിച്ചിരിക്കുന്ന അമ്മയുമാണ്, സകലകാര്യവും അന്വേഷിച്ച് നടത്തുന്നതെന്നുതെളിയും.
ഇങ്ങനെ ലോകദൃഷ്ടാം നോക്കുമ്പോള്‍, പുരുഷനേക്കാള്‍ ഉത്തരവാദിത്വവും തന്മൂല അധികാരവും സ്ത്രീക്കാണെന്നതില്‍ രണ്ടുപക്ഷമില്ല എന്നുതന്നെ പറയാം. അതുകൊണ്ട് നമ്മുടെ മാതാപിതാക്കളത്രേ സര്‍വ്വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല- എന്നുപറയുമ്പോള്‍ സാമുദായികമായി എല്ലാ പ്രാധാന്യവും സ്ത്രീക്കാണ് എന്നുവരുന്നു. ശരിയായിട്ടുള്ളതും ഇതുതന്നെ.
കാര്യം ഇങ്ങനെയാണെങ്കിലും പുരുഷന്‍റെ അധികാരവലിപ്പവും ഗര്‍വുംകൊണ്ട് അയാളെ ‘ഭര്‍ത്താവ്’ എന്നും സ്ത്രീയെ ‘അബല’ എന്നും വച്ച് ഭാര്യ -ഭരിക്കപ്പെടുവാന്‍ യോഗ്യ എന്നും വിളിക്കുന്നുവല്ലോ. ഇതില്‍ അനല്പമായ അനൗചിത്യം  സ്ഫുരിക്കുന്നുവെന്ന് പറഞ്ഞേതീരു. സ്ത്രീ തനിക്കുള്ള യഥാര്‍ത്ഥമായ അധികാരത്തെപ്പറി സ്വതസിദ്ധമായ വിനയപ്രഭാവംകൊണ്ടും പുരുഷനെപ്പോലെ ഒച്ചപൊങ്ങിക്കുവാന്‍ ഭാവിച്ചില്ല എന്നതാണ് പുരുഷന്‍റെ ഈ അര്‍ത്ഥമില്ലാത്ത മുഷ്കിനും ഈ നാമധേയത്തിനും ഇടയാക്കിയത്.
പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീക്കാണ് കൊടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയെ ഭര്‍ത്തി-രക്ഷതി ഭരിക്കുന്നവള്‍- എന്നാണ് പറയേണ്ടത്. മൂലപ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരാദിചേഷ്ടകള്‍ക്ക് സാക്ഷിമാത്രമായും, ആയതുകളുടെ അനുഭവത്തില്‍ യാതൊരു പങ്കുമില്ലാതെയും, നിര്‍വ്വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്‍റെ അവസ്ഥ പോലെയത്രേ പുരുഷന്‍റെ സ്ഥിതിയും. അപ്പോള്‍ സ്ത്രീക്ക് അവളുടെ ഏതവസ്ഥയിലും ഭാര്യ എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണ് എന്നു തെളിയും. എന്തെന്നാല്‍ അവള്‍ക്ക ഭാര്യപദം, ഗര്‍ഭധാരണം വരേയേ ശോഭിക്കുന്നുള്ളൂ. പിന്നീട് അവള്‍ ഭര്‍ത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി ജായതന്നെയായി. വാസ്തവത്തില്‍ ഭര്‍ത്താവുതന്നെ പുത്രരൂപേണ ജനിക്കുകനിമിത്തം ഭാര്യക്കു ജായ, അമ്മ എന്നുപേര്‍ അന്വര്‍ത്ഥമായിരിക്കുന്നു.  നോക്കുക! ഇതു പുരുഷന്‍റെ വിക്രിയകള്‍ക്കുള്ള ഒരുദാഹരണമായികരുതാം. ഇപ്രകൃതം ഇവിടെ നില്‍ക്കട്ടെ.
ജനിപ്പിച്ച അമ്മയും പ്രകാരന്തരേണയുള്ള അമ്മയും എന്ന് രണ്ടുപേരുള്ളതില്‍ സര്‍വ്വോല്‍കൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കുതന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാല്‍, ഒരുവനേയും അവന്‍റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്ക്കേ ജനിപ്പിക്കാന്‍ സാധിക്കയുള്ളൂ. പ്രകാരാത്തരേണയുള്ള അമ്മ ഒന്നല്ലെങ്കില്‍ മറ്റൊന്നാകും (ദേശ ദേശേ കളത്രാണീ എന്നത് ഇവിടെ ശ്രദ്ധേയമാണ്. അക്കാരണത്താലും അതു തന്നെ തന്‍റെ അമ്മയുടെ ഇശ്ചാവിശേഷത്താല്‍ വന്നുഭവിക്കുന്ന ശരീരാന്തരമായിരിക്കയാലും ബീജാവാപം മുതല്‍ ശരീരപാതം വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കള്‍ക്ക് ഇഹത്തിലെ  സ്ഥിതിക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാല്‍ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായംചെയ്തു സാക്ഷിയായി നിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കല്പിച്ചിരിക്കുന്നു.‌
ഇങ്ങനെ നമ്മെ വയറ്റിനുള്ളില്‍ ചുന‍‌മന്നു പല സങ്കടങ്ങളും അനുഭവിച്ചുപെറ്റ് ഓമനിച്ചുവളര്‍ത്തി, നമ്മുടെ യോഗക്ഷേമങ്ങലില്‍ ജാഗരൂകയായി നമ്മെ നിത്യം അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്ക് പുത്രരായ നാം എന്തു പ്രത്യുപകാരമാണ് ചെയ്യാന്‍ സാധിക്കുന്നത് ഒന്നും സാധിക്കുകയില്ല. ഉള്ളലിവിലും ക്ഷമയ്ക്കും ഇരിപ്പിടമായ ആ മൂര്‍ത്തിവിശേഷത്തിനായ്ക്കൊണ്ട് നിത്യവും നമസ്കാരങ്ങള്‍ ചെയ്യുകയേ നിര്‍വ്വാഹമുള്ളൂ. ജനനിയടെ ആകാംഷകൊണ്ടും, കായക്ലേശങ്ങള്‍കൊണ്ടും മനക്ലേശംകൊണ്ടും പിതാവിന്‍റെ സാന്നിദ്ധ്യകൊണ്ടും ജനിച്ചുണ്ടായിവരുന്ന സ്ത്രീപുരുഷന്മാര്‍ക്കു അവരവരുടെ നിലയ്ക്കും ശരീര നിര്‍മ്മാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങള്‍ക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂര്‍ത്തിയായ അമ്മയുടെ നേര്‍ക്കാണെന്നുമാത്രം കരുതികൊള്ളണം. “ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസ്സി” – എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീര്‍ക്കുന്നതിനു സദാ പ്രയത്നിക്കുന്ന അത്യുത്തമ പുത്രനുംകൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യകൊണ്ട് നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്‍റെനേര്‍ക്കാണ് രണ്ടാമത്തെ കടമ. തന്‍റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിന് ഇടം അനുവദിച്ചുംതന്ന തന്‍റെ ഗൃഹമത്രേ മൂന്നാമതായി പ്രാധാന്യം അര്‍ഹിക്കുന്നത്. അമ്മ ജഗദംബയും അച്ഛന്‍ ജഗല്‍പിതാവും എന്നു സങ്കല്‍പിച്ചപ്പോള്‍ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമായിരുന്നു.
ഈ കടമകളെ അല്പംകൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീക്ക് താന്‍ സ്ത്രീയാകമൂലവും തന്നിമിത്തം സകലകാര്യ അന്വേഷണങ്ങല്‍ക്കും അധികാരമുണ്ടാകയാലും തനിക്കും തന്‍റെ മാതാവിനെപോലെ കായികവും മാനസ്സികവുമായ നിരവധി കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ ഉണ്ടാകയാലും സ്തീധര്‍മ്മം അനുസരിച്ച് പ്രജാവര്‍ദ്ധനയും, ഗൃഹസമ്പല്‍ഭരണവും, സാമുദായിക ചക്രപ്രവര്‍ത്തനവും ചെയ്യുന്നതുതന്നെ  അവളുടെ കടമ. ഇതു നിവര്‍ത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവര്‍ത്തിക്കാതിരുന്നാല്‍ പ്രപഞ്ചമില്ല. പ്രപഞ്ചസൃഷ്ടിചെയ്ത ഉടനെ പ്രകൃതി വിരമിച്ചാല്‍ പ്രപഞ്ചനാശവും പ്രകൃതിയുടെ ഉദ്ദേശവിഭലതയും സംഭവിക്കും. അതുപോലെ സ്ത്രീകള്‍ സ്വധര്‍മ്മങ്ങള്‍ അനുഷ്ടിക്കാതിരിക്കുകയോ വിരുദ്ധധര്‍മ്മങ്ങളാചരിക്കുകയോ ചെയ്താല്‍ കാര്യ വൈഷമ്യങ്ങളും കലഹങ്ങളും സമുദായക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും.
പെണ്ണിറങ്ങിയാല്‍ ബ്രഹ്മനും തടുക്കില്ല എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാല്‍ അബലനായ പുരുഷന് അവന്‍ എത്രമാത്രം നല്ലവനായിരുന്നാലും ലൗകികമായ സൗകര്യങ്ങള്‍ ചെയ്യുവാന്‍ നല്ല കഴിവുള്ളവനായിരുന്നാലും അവന്‍റെ അമ്മയുടെ നേര്‍ക്കുള്ള കടമ, മാതാവ് അവനുവേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോട് തട്ടിച്ചുനോക്കുമ്പോള്‍ എത്രമാത്രം തുശ്ചമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാല്‍ ആ ജഗദംബയ്ക്ക തുല്യമായ അമ്മയോട് കൃതജ്ഞത പ്രദര്‍ശ്ശിപ്പിക്കാത്തവരെ  പരിരക്ഷിക്ക, അവരുടെ ആഗ്രഹങ്ങള്‍ക്ക്  മനശ്ശരീരങ്ങളാല്‍ പ്രതികൂലിക്കാതിരിക്ക, അവരെ ആരാധിക്ക, ആ ദേവീസ്വരൂപത്തില്‍ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക, മുതലായവ ചെയ്യണം. തന്‍റെ ശരീരരക്ഷക്കു അന്യര്‍ ഒരുക്ഷേത്രവും വിഭവസാമഗ്രികളും തയ്യാറാക്കിയപോലെ തക്കതായ കരുതലുകള്‍ തന്‍റെ ശേഷം ഉത്ഭവിക്കുന്നവര്‍ക്കും വേണ്ടി ചെയ്തുവയ്ക്ക എന്നതാണ് ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാര്‍ത്ഥത്തില്‍ തനിക്ക് യാതൊരവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നുതിന്നുമുടിച്ചു നാശംചെയ്ക എന്നതു അധര്‍മ്മവും  മഹാപാതകവുമാണ്. ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്‍റെ കടമ തീര്‍ക്കും. എല്ലാറ്റിനുംശേഷം സംസാരപ്രവര്‍ത്തനത്തിനും, സമുദായ നിലനില്‍പിനും വേണ്ടി പ്രകൃതി ചോദിതനായി മാതാവിന്‍റെ ഇശ്ച നിമിത്തം കളത്രവാനായി ഭവിക്കും തന്‍റെ ശരീരമെടുത്ത് പുത്രന്മാര്‍ ജനിക്കുമ്പോള്‍, ആ ഓരോ ശരീരത്തിനും രക്ഷയ്ക്കാവശ്യമുള്ള ആഹാരക്ഷേത്രവസ്ത്രാദികളും  വെവ്വേറെ സംഭരിച്ചുകൊടുക്കണം.  ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവന്‍, ഈ ഒടുവില്‍ പറഞ്ഞ കടമ തീര്‍ക്കുന്നതിനുപകരം മായാപ്രപഞ്ചത്തിലുള്ള കഷ്ടാരിഷ്ടങ്ങള്‍ക്ക് അധികം വളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സകലകാര്യവും അതിന്‍റെ അവസ്ഥാനുസാരം ചെയ്തുതീര്‍ക്കണമെങ്കില്‍ ഒന്നുംതന്നെ തന്‍റെ അനുഭവത്തിലുള്ളതല്ലെന്നും തനിക്ക് യാതൊന്നിലും അവകാശവും അധികാരവും ഇല്ലെന്നും ഉള്ളബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്വേച്ഛാപ്രഭുത്വവും സ്വാര്‍ത്ഥതയും സ്ഥലംപിടിച്ച് അവനും മറ്റുള്ളവര്‍ക്കുമുള്ളത് ആര്‍ക്കുമില്ലാതെ കുട്ടിച്ചോറാക്കിക്കളയുവാന്‍ ഇടവരികയും ചെയ്യും. തന്‍റെ കടമകള്‍ യഥാര്‍ഹം നിര്‍വ്വഹിക്കുന്നവനത്രേ യഥാര്‍ത്ഥ പുരുഷന്‍.
ലോകം രമ്യമായി പോകണമെങ്കില്‍ ഐകമത്യം ഉണ്ടായിരിക്കണം, അതാണ് സകലതിന്‍റേയും കാതല്‍. ബ്രഹ്മപ്രകൃതികളുടെ ഐക്യമത്യംകൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും , ഭിന്നതകൊണ്ടുവരുന്ന നാശവും. ഇതിനാലാണീ സമുദായ പ്രപഞ്ചത്തില്‍ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കല്പിച്ചത്. ഇരുവരും അവരവര്‍ക്കുള്ള കൃത്യങ്ങള്‍ ഐക്യമത്യത്തോടു നടത്തുമ്പോള്‍ ശ്രേയസ്സ് ക്ഷണിക്കാതെതന്നെ കുടിയേറിക്കൊള്ളും. എന്നാല്‍ ഇപ്പോഴാകട്ടെ, ആളുകള്‍പെരുത്തു ഐക്യമത്യബുദ്ധി ക്ഷയിച്ചു. അവനവന്‍റെ കൃത്യങ്ങള്‍ ഇന്നതെന്നുള്ള യഥാര്‍ത്ഥനിശ്ചയമില്ലാതായി, കൈമിടുക്കും പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐക്യമത്യവും ധര്‍മ്മനിഷ്ഠയും ഈ ലോകം വെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശലായിക്കയറി. ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധപീഠനങ്ങള്‍ക്കും -വിപ്ലവങ്ങള്‍, കലാപങ്ങള്‍ മുതലായവയ്ക്കും- നിദാനം അനൈകമത്യം ആണ്.
ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐക്യമത്യം ഇല്ലാത്തതിനാലും സ്ത്രീപുരുഷന്മാര്‍ വിരുദ്ധധര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു അപ്രധാനമല്ലാത്ത മറ്റൊരുകാരണം സര്‍വ്വജഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹംങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും, അവയെ പ്രായോഗികമാക്കാന്‍ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തിലുള്ള ഭിന്നിപ്പിനേയും കലഹങ്ങളേയും നിവര്‍ത്തിക്കുന്നതിലേയ്ക്കു ഐക്യമത്യം വേണമെന്ന് ഈ മനുഷ്യന്മാര്‍ കണ്ടു എങ്കിലും, അതിലേയ്ക്ക് അവര്‍ ഉന്നയിക്കുന്ന ഉപദേശങ്ങള്‍ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രയോഗക്ഷമങ്ങളല്ലായ്കയാല്‍ ക്ഷുദ്രബുദ്ധിജങ്ങളും ആയിരിക്കുന്നു. ഐക്യമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും വേഷപകര്‍ച്ചകളാലോ, ആഹാരവിഹാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയംതന്നെ. മേല്‍പറഞ്ഞ സംഗതികള്‍ ഐകമത്യത്തിനുകാരണങ്ങളാകയാല്‍ അവയുള്ളടത്തൊക്കെ ഐക്യമത്യമില്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും അവയില്ലാത്തിടത്ത് ഐക്യമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളില്‍ നമ്മുടെ അനുഭവം നേരേ വിപരീതമായി കാണുന്നു. അപ്പോള്‍ ഇവ ഐക്യമത്യത്തിനുവഴിയായി തീരുമെന്നുപറയുന്നത് ശുദ്ധമേ കമ്പംതന്നെ. അവനവന്‍റെ വീട്ടില്‍ ഉണ്ടും സ്വജനങ്ങളില്‍ വിവാഹംചെയ്തും സകലത്തോടും കാരുണ്യത്തോടും കൂടി സമബുദ്ധിയില്‍ പെരുമാറി സ്വധര്‍മ്മം നടത്തിയും കൊണ്ടിരുന്നാല്‍ ഐകമത്യം ഉണ്ടാകുന്നതിന് യാതൊരു വിരോധവുമില്ല. അവി‍ടെ ഉണ്ടാകുകയും ചെയ്യും. മുന്‍പറഞ്ഞ ഓരോ കാരണങ്ങളെ പുരസ്കരിച്ച്, ഐകമത്യത്തിനും സാമുദായ വൃദ്ധിക്കും പ്രവര്‍ത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നുനോക്കാം.സ്വന്തകുടുംബത്തില്‍ അവനവന്‍റെ കുഞ്ഞുങ്ങളെത്തന്നെ  ശാസിച്ചുഭരിച്ചു അവിടെ ഐകമത്യം നിലനിര്‍ത്താന്‍ സാധിക്കാത്ത മദാമ്മമാരാണ്, രാജ്യത്തുള്ള സകലവിധ സ്ത്രീകള്‍ക്കും ഐകമത്യം പഠിപ്പിക്കാന്‍ പുറപ്പെടുന്നത്. ജനിച്ചപ്പോള്‍ അഹര്‍വൃത്തിക്ക് ചില്ലികാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്നത്താലും കാരണവന്‍മാര്‍ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചുവച്ചിട്ടുണ്ടെങ്കില്‍  അതു തിന്നുമുടിച്ച് തറവാടുവിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താന്‍ ഏതെങ്കിലും  നിലയിലെത്തിയാല്‍, തന്‍റെ കടമ വീട്ടുവാന്‍ പ്രാപ്തനാണെന്നുവരുകില്‍ക്കൂടി, ആയതിനുമനസ്സില്ലാതെ, പിന്നെ വല്ലതുംകൂടി തനിക്ക് അവിടെനിന്ന് കിട്ടുവാന്‍ മാര്‍ഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെഎന്നും മറ്റും അന്വേഷിച്ച് സ്വക്ഷേത്രത്തില്‍തന്നെ ചിദ്രം വരുത്തുവാന്‍ ആണിയായിത്തിരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐക്യമത്യത്തിനും, അഭ്യുന്നതിക്കും പ്രവര്‍ത്തിക്കുന്നവന്‍. ഇങ്ങനെയുള്ളവര്‍ ഐക്യമത്യമുണ്ടാക്കാന്‍ പുറപ്പെട്ടാല്‍, വിവരീതഭലമല്ലാതെ മറ്റെന്തുഭവിക്കും? പോരെങ്കില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ ഐക്യമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരില്‍നിന്നും ഉണ്ടാകുന്ന സന്താനപരമ്പരയ്ക്കു അനുഭവിയ്ക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കന്മാരോ കാരണവന്മാരോ അവരുടെ ഗതിക്കുതകുംവണ്ണം അല്പം വല്ലതും സമ്പാദിച്ചുവയ്കുന്നു. ഇങ്ങനെയിരിക്കേ ആകൂട്ടുസ്വത്തില്‍നിന്നും, എനിക്ക്, എനിക്ക് എന്നുപറഞ്ഞ് പങ്കുവയ്ക്കുന്നതുതന്നെ ഐക്യമത്യത്തിന് വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐക്യമത്യവും വേണ്ടിടത്തുതന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാല്‍ പിന്നെ, ലോകത്തില്‍ മറ്റൊരിടത്തും ഐക്യമത്യം നിലനില്‍ക്കുന്നില്ല. അതിലും വിശേഷച്ചു ആദ്യമായി പറഞ്ഞതുപോലെ തന്‍റെ യഥാര്‍ത്ഥ ധര്‍മ്മമാലോചിച്ചാല്‍ അങ്ങോട്ടുണ്ടാക്കി കൊടുത്തയയ്ക്കയല്ലാതെ ഇങ്ങോട്ടൊരു ചില്ലിപോലും  ഒരു കണ്ടം തുണിപോലും സ്വാനുഭവത്തിനെടുക്കാന്‍ അര്‍ഹതയും അധികാരവുമില്ലാതെ കേവലഭൃത്യനെപ്പോലെ വര്‍ത്തിക്കേണ്ടപുരുഷന്‍, സര്‍വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ച് തന്നിഷ്ടംനിമിത്തം എല്ലാം തനിക്കുവേണം എന്നത്യാര്‍ത്തിപിടിച്ച് സര്‍വ്വസ്വവും വിഴുങ്ങാന്‍ തുടങ്ങിയാലത്തെ കഥ പറയണോ?  അവനെ മാതൃദ്രോഹിയെന്നോ, മാതാപിതാക്കള്‍ യഥാര്‍ത്ഥ ശിവശക്തികളാകയാലും, അവരുടെ ഐക്യമത്യത്താല്‍ ഉണ്ടായിട്ടുള്ളതും, ഏകമതിയായുള്ള ഇച്ഛയില്‍ എന്നും ഒന്നായിത്തന്നെ നിലനില്‍ക്കണമെന്നു അവര്‍ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധര്‍മ്മത്യാഗംകൊണ്ടുമാത്രമല്ല, അധര്‍മ്മപ്രവൃത്തികൊണ്ടുകൂടി ധ്വസിക്കുന്നവനാകകൊണ്ടും അവനെ യഥാര്‍ത്ഥത്തില്‍ ബ്രഹ്മഘാതി(ആത്മരാക്ഷസനായി) യായിത്തന്നെ  കരുതണം. അതുകൊണ്ടുനാം വിഹിതങ്ങളായ പദ്ധതികള്‍ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാല്‍ ഭിന്നുപ്പുകളെല്ലാം ദൂരെനീങ്ങും. ഈ ദിവ്യൗഷദം ഇപ്പോഴത്തെ പരിഷ്കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ല.  ഈ തത്വം അനാദിയായിട്ടുള്ളതുതന്നെ. എന്നാല്‍ നവപരിഷ്കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവര്‍ക്കു ഈ തത്വമുള്ള കഥ കാണ്മാന്‍  കഴിയുന്നില്ല. ഭിന്നമതിമുലം കലാപം മുഴുത്തു, ഘോരസൂചിപ്പിക്കുന്ന അവസരങ്ങളിലെല്ലാം ബുദ്ധിമാന്മാരും ദീനദയാലുക്കളും  ലോകമെന്നും ശ്രേയസ്സാണ്ടിരിക്കട്ടെ  എന്നുള്ളവരുമായ മഹാനുഭാവന്മാര്‍ കാലാനുരൂപമായ  സദുപദേശങ്ങള്‍ ,ചെയ്ത് ധര്‍മ്മഭ്രംശം വന്നിരിക്കുന്നവരെ നേരായ മാര്‍ഗ്ഗം കാണിച്ചുനടത്തുവാന്‍ പണിപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഓരോ അനുഭവവിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോള്‍ നാനാമതങ്ങളായും, ഓരോന്നില്‍തന്നെ ഉപമതങ്ങളായും തീര്‍ന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിര്‍ത്താം.
ഇപ്പോഴത്തെ മതി മന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐക്യമത്യത്തിനു കണ്ഠപാശമായി ചമഞ്ഞിരിക്കുന്നുവെന്ന് നാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി നാം ഇപ്രകാരം പ്രയത്നിക്കണം. പ്രകൃത്യാ അവരവര്‍ക്കുവച്ചിട്ടുള്ള ധര്‍മ്മമനുസരിച്ച് സ്വകാര്യങ്ങളില്‍ യാതൊരുനീക്കുപോക്കും വരാതെ താനാണ് സകലതും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതില്‍ യാതൊന്നുമില്ല, സര്‍വ്വസ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കുമാണ്, തന്‍റെ ശ്രമം അവര് ‍സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു, അവരുടെ ക്ഷേമംതന്നെ തന്‍റെയും ക്ഷേമം എന്നുള്ള മഹാമനസ്കതയോടുകൂടി പുരുഷനും, അന്യോനമാശ്രയമായി ഏകമതിയോടെ പ്രയത്നിച്ചും കൊണ്ടാല്‍ യാതൊരു പ്രയത്നവും കൂടാതെ ഐക്യമത്യവും ശ്രേയസ്സും സ്വയമേ വന്നുചേരും. അപ്രകാരം ഭവിച്ചാല്‍ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്ര സാദ്ധ്യമായിത്തീരും.
സ്ത്രീകളുടെ കര്‍ത്തവ്യങ്ങള്‍ ഇന്നിന്നവയെന്നു യഥാര്‍ത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയില്‍ പരത്തി തങ്ങള്‍തന്നെയാണ് യഥാര്‍ത്ഥ രക്ഷാധികാരികളെന്ന് ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി അവരുടെ സ്ഥാനം സര്‍വ്വ സാമാന്യമാക്കിതീര്‍ക്കുക ഏന്നുള്ളതാണ് സ്തീ സമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ, സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനര്‍ഹങ്ങളായ പ്രഷോഭങ്ങളില്‍ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്. നാമൊന്നിനു പുറപ്പെടുന്പോള്‍ അതിന്‍റെ പ്രയോജനോദ്ദേശങ്ങള്‍ മുന്‍കൂട്ടികരുതേണ്ടത് അത്യാവശ്യമാണ്. ധര്‍മ്മമാര്ഗ്ഗങ്ങള്‍ മൂലം ഹിതമായുള്ള ഭലം ഉണ്ടാകുമെന്നു സൂഷ്മമുള്ളപ്പോള്‍ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനര്‍ത്ഥമോ ആണ് ഫലമെന്നുവരുകില്‍ ഉടനേ അത് പരിത്യജിക്കേണ്ടതുമാകുന്നു. അതാണ് വിവേകികളുടെ ലക്ഷണം…. ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സര്‍വ്വഥാ യഥാശക്തി എല്ലാവരും ഐക്യമത്യത്തോടുകൂടി പ്രയത്നിക്കേണം. തുടക്കത്തില്‍ അനിഷ്ടങ്ങളോ നിരുപിക്കാത്തതോ ആയ മുടക്കങ്ങള്‍ വന്നുകൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധര്‍മ്മമെന്നുകരുതി തെല്ലും പിന്മാറാതെ യത്നിക്കണം. എഴുന്നേറ്റ് നടക്കാന്‍ അംഗങ്ങള്‍ക്ക് ശേഷിവയ്ക്കുംമുമ്പ്, കുട്ടികള്‍ ചാടുപിടിച്ചുനടക്കാന്‍ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങള്‍ ലഘുവും സാവധാനവും ആയിരിക്കയേയുള്ളൂ. ആയതിനാല്‍ നിരാശപ്പെടാതെ പ്രയത്നിച്ചുകൊണ്ടിരുന്നാല്‍ കാലക്രമേണ സകല ഉദ്ദേശ്ശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരര്‍ത്ഥകമെന്നോ,അനര്‍ത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭ ഭാവനയുമാണ്. ഇവയുണ്ടായാല്‍ ഇടപെടാന്‍ ഇടയാവുന്നവര്‍ക്കുകൂടി നല്ലതുവരുവാന്‍ മാര്‍ഗ്ഗമായിത്തീരും. അതുകൊണ്ട് ഓരോരരുത്തരും വെവ്വേറെ അല്ലന്നും എല്ലാവരുംകൂടി സമഷ്ടിമൂലപ്രകൃതി ശക്തിയാണെന്നും കേവലം അബലകളല്ല, പ്രബലകള്‍ തന്നെയാണെന്നും ഉള്ള ബോധത്തോടുകൂടി ധര്‍മ്മങ്ങള്‍ അനുഷ്ടിച്ച്  സര്‍വ്വോല്‍കൃഷ്ടസ്ഥാനം ലഭിക്കുന്നതിലേയ്ക്കുള്ള ആ പരാശക്തിയുടെ ഓരോ വൃഷ്ടിരൂപം മാത്രമായിരിക്കുന്ന സ്ത്രീകളെ എല്ലാം ആ ലോകമാതാവായ  സമഷ്ടിപരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.